Activate your premium subscription today
മുംബൈ∙ അഹമ്മദാബാദ്– മുംബൈ ബുള്ളറ്റ് ട്രെയിൻ പാത നിർമാണം പകുതിയോളം പൂർത്തിയായി. സംസ്ഥാനത്തും ഗുജറാത്തിലുമായി 508 കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് ബുള്ളറ്റ് ട്രെയിൻ പാത. 352 കിലോമീറ്റർ തൂണിന്റെ നിർമാണം പൂർത്തിയായി. ഗുജറാത്തിൽ പാത നിർമാണം 70 കിലോമീറ്ററിൽ അധികം പൂർത്തിയായി. 12 സ്റ്റേഷനുകളുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
മുംബൈ∙ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ നിർമാണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തിൽ പൂർത്തിയാക്കാനാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി വ്യക്തമാക്കി. 508 കിലോമീറ്റർ പാതയുടെ 290 കിലോമീറ്റർ നിർമാണം പൂർത്തിയായി. 12 സ്റ്റേഷനുകളുടെയും 8 വലിയ പാലങ്ങളുടെയും നിർമാണവും അവസാനഘട്ടത്തിലാണ്. രാജ്യത്ത്
മുംബൈ ∙ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ ആദ്യഘട്ടം 2026 ഓഗസ്റ്റിനകം പ്രവർത്തനക്ഷമമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കുമിടയിലെ ഭാഗമാണ് തുറന്നുകൊടുക്കുക. 508 കിലോമീറ്ററുള്ള പാതയുടെ നിർമാണപുരോഗതി വിലയിരുത്തിയ ശേഷമാണ് മന്ത്രി
ഗതാഗത രംഗത്ത് നൂതന സാങ്കേതിക വിദ്യയും അതിവേഗവും ഒരുമിപ്പിച്ചു കൊണ്ടുള്ള നിരവധി പരീക്ഷങ്ങളാണ് ചൈന നടത്തിവരുന്നത്. അതിലേറ്റവും പ്രാധാന്യമുള്ള ഒന്നാണ് മാഗ്നെറ്റിക്കലി ലെവിറ്റേറ്റഡ് അഥവാ മാഗ്ലെവ് ട്രെയിൻ. മണിക്കൂറിൽ 623 കിലോമീറ്റർ എന്ന തന്റെ തന്നെ വേഗത്തിന്റെ റെക്കോർഡ് ഭേദിച്ചു കൊണ്ടാണ് മാഗ്ലെവ്
മുംബൈ∙ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയിൽ ഭൂചലന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു. ജാപ്പനീസ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സംവിധാനം ഭൂചലനം ഉണ്ടാകുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകും. രാജ്യത്താദ്യമായാണൊരു പദ്ധതിയിൽ ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. 28
ബെംഗളൂരു∙ ചെന്നൈ–ബെംഗളൂരു–മൈസൂരു ബുള്ളറ്റ് ട്രെയിനിനു വഴിയൊരുക്കാൻ, അതിവേഗ (ഹൈസ്പീഡ്) റെയിൽപാതയുടെ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാനുള്ള സർവേ പുരോഗമിക്കുന്നു. തമിഴ്നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് 435 കിലോമീറ്റർ ദൂരം പുതിയ പാത നിർമിക്കുന്നത്. 9 സ്റ്റേഷനുകളുള്ള പാതയിൽ
റിയാദ്∙സൗദിക്കും കുവൈത്തിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി വരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. കുവൈത്ത് നേരത്തേ തന്നെ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിരുന്നു. സാങ്കേതിക, സാമ്പത്തിക പഠനം ഇരുരാജ്യങ്ങളും
ടോക്കിയോ∙ ജപ്പാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഞായറാഴ്ച തലസ്ഥാന നഗരമായ ടോക്കിയോയിലേക്ക് യാത്ര ചെയ്തത് ബുള്ളറ്റ് ട്രെയിനിലാണ്. 500 കിലോമീറ്റർ രണ്ടര മണിക്കൂറുകൊണ്ട് പിന്നിടുമെന്നു ഇതു പോലെയുള്ള സേവനം ഇന്ത്യൻ പൗരന്മാർക്കും
കൽക്കരി തിന്നുന്ന സ്റ്റീം എൻജിനുകളായായിരുന്നു തീവണ്ടികളുടെ തുടക്കം. ലോകത്തെ ആദ്യത്തെ ലക്ഷണമൊത്തെ സ്റ്റീം എൻജിൻ ട്രെയിൻ രൂപകൽപന ചെയ്ത് വികസിപ്പിച്ചത് 1804ൽ ബ്രിട്ടനിലെ കോൺവാളിലുള്ള എൻജിനീയറായ റിച്ചഡ് ട്രെവിത്തിക്കാണ്. 1804 ഫെബ്രുവരി 21ന് ബ്രിട്ടനിലെ സൗത്ത് വെയിൽസിലാണ് ലോകത്തെ ആദ്യ തീവണ്ടിയാത്ര
തിരുവനന്തപുരവും കാസർകോടും തമ്മിൽ ഇനി വെറും എട്ടു മണിക്കൂർ അകലം. സ്വപ്നവും പ്രതീക്ഷയും ചേർത്തു നിർമിച്ച ഇരട്ടപ്പാതയിൽ വന്ദേഭാരത് ഓടുന്നു. 160 വർഷം മുൻപ് ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ അന്ന് മുംബൈ മുതൽ താനെ വരെ ഓടി. 34 കിലോമീറ്റർ യാത്രയ്ക്കു വേണ്ടി വന്ന സമയം ഒരു മണിക്കൂറിൽ താഴെ. വർഷങ്ങൾക്കിപ്പുറം വന്ദേഭാരതിന്റെ വേഗം മണിക്കൂറിൽ 180 കിലോമീറ്റർ വരെ എത്താം. വേഗം കൂട്ടാനുള്ള റെയിൽവേയുടെ സ്വപ്നങ്ങൾക്ക് ട്രെയിനുകളുടെ ചരിത്രത്തോളം പ്രായം. വന്ദേഭാരതിനു മുൻപും ഇത്തരം പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. ഗതിമാനും തേജസും അതില് ചിലതു മാത്രം. വന്ദേഭാരതിന്റെ പിന്നിൽ ബുള്ളറ്റ് ട്രെയിനുണ്ടോ? അതിവേഗ യാത്രയ്ക്കുള്ള കടമ്പകൾ ഏതൊക്കെ?
Results 1-10 of 29