Activate your premium subscription today
ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) സ്വീകരിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി(ഒപിഎസ്)യിലെ പോലെ വിരമിക്കൽ, മരണ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. യുപിഎസിൽ 'ഡെത്ത് കം റിട്ടയർമെന്റ് ഗ്രാറ്റുവിറ്റി' ഉൾപ്പെടുത്തണമെന്നത് ദീർഘകാലമായി
കഴിഞ്ഞ വർഷം ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്തതിന്റെ റീഫണ്ട് ലഭിച്ചില്ലേ? ചുരുക്കം ചിലർക്കെങ്കിലും ഇത്തരത്തിൽ റീഫണ്ട് ലഭിക്കാൻ മാസങ്ങൾ വൈകാറുണ്ട്. ഇങ്ങനെ കൃത്യമായി റീഫണ്ട് ലഭിക്കാത്തതിന് പല കാരണങ്ങളുണ്ടാകും. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്തതോ, ആക്ടീവല്ലാത്ത അക്കൗണ്ടുകൾ നൽകിയതോ ഒക്കെ
മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാമെന്ന് കരുതിയാണ് പലരും മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നയാളുടെ മരണശേഷം ഈ നിക്ഷേപത്തിന് എന്ത് സംഭവിക്കും? എങ്ങനെ അത് ക്ലെയിം ചെയ്യാനാകും? കൈമാറ്റം മരണപ്പെട്ട മ്യൂച്ചൽ ഫണ്ട് ഉടമയുടെ പേരിലുള്ള യൂണിറ്റുകൾ നോമിനിക്കോ
സ്വർണം പണയപ്പെടുത്തി വായ്പ എടുത്തുകഴിഞ്ഞാൽ വീണ്ടും അതിന്റെ മൂല്യം പരിശോധിക്കാൻ ബാങ്കുകൾക്ക് അധികാരമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. സ്വർണം നഷ്ടപ്പെടുത്തിയെന്ന പരാതിയിൽ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആർ പുനഃസ്ഥാപിച്ചാണ് ജഡ്ജിമാരായ സഞ്ജയ് കരോൽ, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിന്റെ വിധി.
2024–25 സാമ്പത്തിക വർഷത്തിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള തിയതി ആദായ നികുതി വകുപ്പ് അടുത്തിടെ നീട്ടിയിട്ടുണ്ട്. ജൂലൈ 31ന് അവസാനിക്കേണ്ടിയിരുന്ന തിയതി സെപ്റ്റംബർ 15 വരെ നീട്ടിയത് പുതിയ ഐടിആർ ഫോമുകളില് അവ്യക്തതയുണ്ടായിരുന്നതിനാലും അവ ഇന്കം ടാക്സ് സൈറ്റിൽ അപ് ലോഡ്
പേപ്പർജോലികളുടെയുംബാങ്കുകളിലെനീണ്ടകാത്തിരിപ്പിന്റെയുംകാലംകഴിഞ്ഞു. ഇന്ന്ഒരുപേഴ്സണൽ ലോണിനായിഅപേക്ഷിക്കുന്നത്വിമാനടിക്കറ്റ്ഓൺലൈനായിബുക്ക്ചെയ്യുന്നത്പോലെലളിതമാണ്. നിങ്ങളുടെസ്വപ്നയാത്രയ്ക്കോ, അപ്രതീക്ഷിതമായചികിത്സാആവശ്യങ്ങൾക്കോ, അല്ലെങ്കിൽസാമ്പത്തികകാര്യങ്ങൾകൂടുതൽമികച്ചതാക്കാനോപണംവേണമെങ്കിൽ, പേഴ്സണൽ
വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് എസ്ബിഐ (SBI) വായ്പകളുടെ പലിശനിരക്ക് വെട്ടിക്കുറച്ചു. നിലവിലെ വായ്പാ ഇടപാടുകാർക്കും പുതുതായി വായ്പ എടുക്കുന്നവർക്കും മികച്ച നേട്ടമാണിത്. വായ്പയുടെ പ്രതിമാസ തിരിച്ചടവ് തുക അഥവാ ഇഎംഐ (EMI) കുറയുമെന്നതാണ് പ്രധാന നേട്ടം. റിസർവ് ബാങ്ക് (RBI) കഴിഞ്ഞ ധനനയ നിർണയ
അഹമ്മദാബാദിലെ എയർഇന്ത്യ ഡ്രീംലൈനർ അപകടത്തിന്റെ ഇൻഷുറൻസ് ക്ലെയിം രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലുതായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. വിവിധ ഇനങ്ങളിലായി 211 മില്യൻ മുതൽ 280 മില്യൻ ഡോളർ വരെ (2,400 കോടി രൂപ) തുക ഇൻഷുറൻസ് കമ്പനികൾ നൽകേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
എയർ ഇന്ത്യ വിമാന അപകടത്തോടെ, ടിക്കറ്റ് നിരക്കുകൾ കൂടുമെന്ന് സൂചന.വിമാന കമ്പനികൾ കൂടുതൽ ഇൻഷുറൻസ് തുക അടക്കേണ്ടി വന്നാൽ അത് ടിക്കറ്റ് നിരക്കിൽ പ്രതിഫലിക്കുമെന്നാണ് സൂചന. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ പ്രധാന വിമാനക്കമ്പനികൾ ഇതിനകം തന്നെ ഈ വർഷത്തെ പോളിസികൾ പുതുക്കിയതിനാൽ പ്രീമിയങ്ങളിൽ ഉടനടി ആഘാതം
241 പേരുടെ മരണത്തിനിടയാക്കിയ എയര് ഇന്ത്യ ഫ്ലൈറ്റ് 171 തകര്ന്നു വീണത് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഏവിയേഷന് ഇന്ഷുറൻസ് ക്ലെയിമായി മാറിയിരിക്കുകയാണ്. അഹമ്മദാബാദിനടുത്തുള്ള ബിജെ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഹോസ്റ്റലിലേക്ക് വിമാനം ഇടിച്ചുകയറിയതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. മരിച്ച ഓരോ
റിസർവ് ബാങ്ക് റിപ്പോ നിരക്ക് 0.5% കുറച്ചതിനു പിന്നാലെ ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങളുടെയും (എഫ്ഡി) വായ്പയുടെയും പലിശനിരക്കുകളും കുറച്ചുതുടങ്ങി. ബാങ്കുകളിൽ ഐസിഐസിഐയാണ് എഫ്ഡി പലിശനിരക്ക് ആദ്യമായി കുറച്ചത്. 3 കോടി രൂപയ്ക്കു താഴെയുള്ള നിക്ഷേപങ്ങളിൽ 0.25% വരെ പലിശകുറച്ചു.
വായ്പ നിരക്ക് 0.5% വെട്ടിക്കുറച്ച ആർബിഐ നടപടിയുടെ തുടർച്ചയായി പല ബാങ്കുകളും പലിശയിളവു പ്രഖ്യാപിച്ചുതുടങ്ങി. എന്നാൽ ബാങ്കിങ് മേഖലയിലെ മൊത്തം വായ്പകളിൽ 60.2 ശതമാനത്തിനു മാത്രമേ നിരക്കിളവിന്റെ പ്രയോജനം ഉടൻ ലഭ്യമാകുകയുള്ളൂ.
അക്കൗണ്ടിൽ ഒരു ദിവസം 50000 രൂപക്ക് മുകളിൽ അടയ്ക്കണമെങ്കിൽ ക്യാഷ് ആരുടെ അക്കൗണ്ടിലാണോ അടക്കുന്നത് ആ ഇടപാടുകാരന്റെ പാൻ നമ്പർ അക്കൗണ്ടിൽ ചേർത്തിരിക്കണം. ഒരു സാമ്പത്തിക വർഷം മുഴുവൻ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാവുന്ന പരമാവധി ക്യാഷ് 10 ലക്ഷം രൂപയാണ്. ഇതിൽ കൂടുതലാണെങ്കിൽ ബാങ്കിൽ നിന്ന്
അങ്ങനെ സ്വർണ നാണയം പണയം വയ്ക്കുന്ന കാര്യത്തിലെ ആശങ്കയും ഒഴിഞ്ഞു. ആഭരണത്തിന് പകരം സ്വർണ നാണയമായി കൈവശം വച്ചിരുന്നവർക്ക് അത് പണയം വയ്ക്കുന്നതിലുണ്ടായിരുന്ന അനിശ്ചിതത്വം ഒഴിയുന്നു.കഴിഞ്ഞ ദീവസം ആർബിഐ ഇറക്കിയ അന്തിമ വിഞ്ജാപനം അനുസരിച്ച് ബാങ്കുകളിൽ നിന്ന് വാങ്ങുന്ന സ്വർണ നാണയം മാത്രമല്ല, ജ്വല്ലറികളിൽ
ഒരാൾക്ക് വായ്പ നൽകുവാനുള്ള അർഹത ബാങ്കുകളടക്കമുള്ള ധനകാര്യസ്ഥാപനങ്ങൾ പരിശോധിക്കുന്നത് വായ്പ തിരിച്ചടക്കുവാനുള്ള വരുമാനമുണ്ടോ,ശേഷിയുണ്ടോ (capacity to repay)എന്ന് മാത്രം നോക്കിയല്ല. അതിനുള്ള മനസ്സും (will to repay)കൂടെയുണ്ടോ എന്നാണ്. ഇങ്ങനെ ശേഷിയും മനസ്സും ഒരുമിച്ച് ഉണ്ടെങ്കിലാണ് വാങ്ങിയ കടം
ഒരു വ്യക്തിയുടെ തിരിച്ചടവു ശേഷി അടക്കമുള്ള കാര്യങ്ങളിൽ ധന സ്ഥാപനം നടത്തുന്ന വിശദമായ പരിശോധനകളിൽ (ക്രെഡിറ്റ് അപ്രെയ്സൽ) 2.5 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവർക്ക് റിസർവ് ബാങ്ക് ഇളവ് നൽകി. 2.5 ലക്ഷത്തിനു മുകളിൽ വായ്പയെടുക്കുന്നവർക്ക് മാത്രമേ പുതിയ മാർഗരേഖയിലുള്ള വിശദമായ പരിശോധന നേരിടേണ്ടി വരൂ.
പ്രതിമാസ, വാർഷിക ചരക്ക്-സേവന നികുതി (GST) റിട്ടേൺ (GST Return) സമർപ്പിക്കാനുള്ള സമയപരിധി 3 വർഷമാക്കി ജിഎസ്ടി നെറ്റ്വർക്ക് (GSTN). ജൂലൈ മുതൽ ഇതു പ്രാബല്യത്തിലാകും. സമയബന്ധിതമായി റിട്ടേൺ സമർപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായാണ് തീരുമാനമെന്ന് ജിഎസ്ടി വകുപ്പ് (GST Network) വ്യക്തമാക്കി.
വായ്പാ ഇടപാടുകാർക്ക് ആശ്വാസം സമ്മാനിച്ച് റീപ്പോനിരക്കിൽ 0.50% ബംപർ ഇളവ് പ്രഖ്യാപിച്ച റിസർവ് ബാങ്ക്, സാധാരണക്കാർക്ക് കൂടുതൽ നേട്ടം സമ്മാനിച്ച് സ്വർണപ്പണയ വായ്പകളുടെ മാനദണ്ഡങ്ങളും ആകർഷകമാക്കി. ഇന്നൊരുവേള മുത്തൂറ്റ് ഫിനാൻസിന്റെ വിപണിമൂല്യം 99 ലക്ഷം കോടി രൂപയും ഭേദിച്ചു.
റിസർവ് ബാങ്കിന്റെ (RBI) നടപ്പുവർഷത്തെ (2025-26) രണ്ടാമത്തെ പണനയ പ്രഖ്യാപനം (Monetary Policy Announcement) നാളെ. റീപ്പോനിരക്ക് (Repo Rate) കുറഞ്ഞാൽ ആനുപാതികമായി ബാങ്കുകൾ വായ്പാ പലിശനിരക്കുകളും കുറയ്ക്കും. ഭവന (home loans), വാഹന, വ്യക്തിഗത, കാർഷിക, വിദ്യാഭ്യാസ, സ്വർണപ്പണയ വായ്പകളെടുത്തവർക്കും പുതുതായി വായ്പ തേടുന്നവർക്കും അത് വലിയ ആശ്വാസവുമാകും.
വായ്പക്കാരെ കാത്ത് ഇന്ത്യൻ ബാങ്കുകളിൽ കിടക്കുന്നതു 1.5 ലക്ഷം കോടി രൂപ. സാമ്പത്തിക വളർച്ചയുടെ ഗതിവേഗത്തിന്റെ കുറവ്, ഉയർന്ന പലിശ നിരക്ക്, തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥ, തൊഴിൽ ലഭ്യതയുടെ കുറവ് എന്നിവയൊക്കെയാണ് വ്യക്തികളെയും സ്ഥാപനങ്ങളെയും ബാങ്ക് വായ്പകളിൽ നിന്ന് അകറ്റി നിർത്തുന്നത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുൾപ്പെടെ അഞ്ച് പൊതുമേഖലാ ബാങ്കുകൾ (പിഎസ്ബി) അഞ്ച് കോടി രൂപയിൽ താഴെയുള്ള റീട്ടെയിൽ, എംഎസ്എംഇ വായ്പകൾ വീണ്ടെടുക്കാൻ ഒരു പൊതു പ്ലാറ്റ് ഫോം തയ്യാറാക്കുന്നു. ഇങ്ങനെ ചെയ്താൽ ബാങ്കുകൾക്ക് വായ്പ തിരിച്ചു പിടിക്കൽ എളുപ്പമാകും
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 15 ലേക്ക് നീട്ടിയതോടെ വീണ്ടും നികുതിദായകർ ഫയലിങ് നടപടികൾ നീട്ടികൊണ്ടു പോകുകയാണ്. ഇനിയും സമയം കിടക്കുന്നുണ്ടല്ലോ എന്നാകും പലരും ചിന്തിക്കുന്നത്. അക്കൗണ്ട് ഓഡിറ്റ് വേണ്ടാത്ത ആദായനികുതി ദായകരുടെ ഐടിആർ ഫയലിങ്ങിനുള്ള അന്തിമതീയതിയാണ് സെപ്റ്റംബർ
സ്വത്തു വിവരങ്ങൾ മറച്ചുവയ്ക്കുകയാണെങ്കിൽ വിവാഹമോചനത്തിലേക്കെത്തുമോ? എത്ര സ്നേഹമുള്ള വിവാഹ ബന്ധമായാലും സ്വത്തുക്കൾ മറച്ചുവയ്ക്കുകയാണെങ്കിൽ പ്രശ്നമാകുമോ? ഭാര്യയോ, ഭർത്താവോ സ്വന്തമായി തീരുമാനമെടുത്ത് ഇരുചെവിയറിയാതെ സമ്പാദ്യം വളർത്തുന്നത് ശരിയാണോ? ശരിയല്ല എന്നാണ് പ്രശസ്ത വിവാഹമോചന അഭിഭാഷക വന്ദന ഷായുടെ
ലോകത്തിൽ തന്നെ സ്വർണം ഏറ്റവും കൂടുതൽ ഇഷ്ടമുള്ളവരുടെ കൂട്ടത്തിലാണ് ഇന്ത്യക്കാർ. ചടങ്ങുകൾക്കായാലും, സമ്പാദ്യമായാലും, സമ്മാനം കൊടുക്കാനായാലും സ്വർണമില്ലാത്ത കാര്യം നമുക്ക് ഓർക്കാനാകില്ല. സ്വർണം ഒരു ലക്ഷത്തിലേക്ക് നടന്നടുക്കുമ്പോൾ നമ്മൾ വാങ്ങുന്ന സ്വർണ ആഭരണങ്ങൾ ശരിക്കും സ്വർണം തന്നെയാണോ അതോ
നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയാറായാൽ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയാറാകും. നിങ്ങളുടെ നിലവിലെ വായ്പാത്തുക 20 ലക്ഷം രൂപയാണെന്ന് കരുതുക. ഈയാഴ്ച റിസർവ് ബാങ്ക് റീപ്പോനിരക്ക് കാൽ ശതമാനം കുറച്ചാൽ എത്രയായിരിക്കും പുതുക്കിയ ഇഎംഐ? ഒരു ഉദാഹരണം നോക്കാം.
Results 1-25 of 401