Activate your premium subscription today
യാത്രകൾ ഹരമായി കൂടെകൂട്ടുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട സാനിയ അയ്യപ്പൻ. ഇത്തവണ നടിയുടെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് ജോർജിയയുടെ തലസ്ഥാനമായ ടുബിലിസിയയാണ്. പൗരാണികതയും ആധുനികതയും ഒരുമിച്ച നഗര കാഴ്ചകളുടെ മനോഹരമായ മുഖം വെളിപ്പെടുത്തുന്ന നിരവധി യാത്രാചിത്രങ്ങൾ സാനിയ സമൂഹ മാധ്യമങ്ങളിലൂടെ
ചിത്രങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമായ താരമാണ് കല്യാണി പ്രിയദർശൻ. സിനിമയുടെ തിരക്കുകളിൽ നിന്ന് ഒരു ഇടവേളയെടുത്ത് കല്യാണി അടുത്തിടെ ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ പോയിരുന്നു. യാതൊരു മുൻധാരണകളുമില്ലാതെ, നഗരത്തെ അറിഞ്ഞുള്ള മനോഹരമായ ഒരു യാത്രയായിരുന്നു
തെന്നിന്ത്യയുടെ പ്രിയതാരം അമല പോൾ മകൻ ഇലൈയുടെ ജന്മദിനാഘോഷങ്ങളിലാണ്. പാരീസിലെ ഡിസ്നി ലാൻഡ് എന്ന മായിക ലോകമാണ് അതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കുട്ടികളുടെ ഇഷ്ട കാർട്ടൂൺ കഥാപാത്രങ്ങൾ മാത്രമല്ലാതെ, വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകളും നിരവധിയുള്ള ആ ലോകത്ത് ഏറെ സന്തോഷവാനായിരിക്കുന്ന കുഞ്ഞ് ഇലൈയെ
സാഹസിക വിനോദങ്ങൾ ഒരു ഹരമായി കാണുന്നവരുന്നുണ്ട് എന്നാൽ ചിലർക്കത് ഏറെ ഭയമുണ്ടാക്കുന്ന ഒന്നായിരിക്കും. ബൻജി ജംപിങ്ങും പാരാഗ്ലൈഡിങ്ങുമൊക്കെ ഏറെ ഉത്സാഹത്തോടെ ചെയ്യുന്നവർ ഈ കാഴ്ചയൊന്നു കാണണം. പങ്കുവച്ചിരിക്കുന്നതു മറ്റാരുമല്ല, മലയാളി കുടുംബപ്രേക്ഷരുടെ പ്രിയങ്കരിയായ സീരിയൽ താരം റെബേക്ക സന്തോഷ് ആണ്. പട്ടായ
ചരിത്രം, സംസ്കാരം, പ്രകൃതി ഭംഗി എന്നിവയെല്ലാം കൊണ്ട് പ്രശസ്തമാണ് അമേരിക്കൻ സംസ്ഥാനമായ ലൂസിയാന. വിനോദ സഞ്ചാരത്തിന്റെ പ്രധാന കേന്ദ്രമാണിവിടെ. ഏത് പ്രായത്തിലുള്ള സഞ്ചാരികളെയും ആകർഷിക്കുന്ന ലൂസിയാന അവർക്കായി ഒരുപാട് കാര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മൃഗശാലകൾ, വാട്ടർ തീം പാർക്കുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നു തുടങ്ങി വിനോദത്തിനും അറിവിനും പേരുകേട്ട ഇടങ്ങളാണ് ഇതൊക്കെ.
കടലിന്റെ പശ്ചാത്തലത്തിൽ സൂര്യന് മാത്രമല്ല, ചന്ദ്രനും സൗന്ദര്യം ഇരട്ടിയാകും. ആരും പ്രണയിച്ചു പോകുന്നത്രയും മനോഹാരിത. അത്തരമൊരു പ്രണയം പറയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി അനുമോൾ. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരം സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിൽ ഒന്നായ മാലദ്വീപിലാണ്. കടലും
ലണ്ടനില്‍ നിന്നുള്ള യാത്രയുടെ വിശേഷങ്ങള്‍ പങ്കുവച്ച് നടി നവ്യാ നായര്‍. മഴയില്‍ കുതിര്‍ന്നു കിടക്കുന്ന ലണ്ടന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍ നവ്യയുടെ വിഡിയോയില്‍ കാണാം. മഴയില്‍ നനഞ്ഞ തെരുവുകളും തിളങ്ങുന്ന കെട്ടിടങ്ങളുമെല്ലാം നഗരത്തിനെ കൂടുതല്‍ മനോഹരമാക്കി. കാഴ്ചകള്‍ മാത്രമല്ല,
യാത്രാപ്രേമികൾക്ക് എക്കാലവും പ്രിയപ്പെട്ട നാടുകളിലൊന്നാണ് തായ്ലൻഡ്. വിസ്മയം ജനിപ്പിക്കുന്ന കാഴ്ചകൾ മാത്രമല്ലാതെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സജീവമായ തെരുവുകളും പലതരത്തിലുള്ള വിനോദോപാധികളും ബീച്ചുകളുടെ സൗന്ദര്യവും ഷോപ്പിങ് പ്രിയർക്കായി എന്തും ലഭിക്കുന്ന കടകളും എന്നുവേണ്ട ഏതൊരു
അലാസ്ക,ഹവായി, ബുസാൻ... എന്നു തുടങ്ങി പുസ്തകങ്ങളിലൂടെയും ഗെയിമുകളിലൂടെയും ഒരുപാട് സ്ഥലങ്ങൾ നമ്മുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്. പുസ്തകം വായിച്ചു കൊണ്ട് ഒരു സ്ഥലത്തെ മനസ്സിൽ ഇമാജിൻ ചെയ്ത് വരുന്നത് പ്രത്യേക സുഖമാണ്. ചിലപ്പോ കൊട്ടാരങ്ങളാവാം, തടാകങ്ങളാകാം പർവത നിരകളാകാം യൂറോപ്പാകാം അങ്ങനെ പലതായിരിക്കും. ഇതൊക്കെ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കുകയും ചെയ്തിട്ടുണ്ടാവും. എന്നാൽ പുസ്തക താളുകളിലെ ഈ സ്ഥലങ്ങളെ നേരിട്ടറിയാൻ ഒരവസരം ഉണ്ട്. യൂറോപ്പെന്നോ ഏഷ്യയെന്നോ പസഫിക് എന്നോയില്ല നോവലുകളിൽ പറഞ്ഞ ആ സ്ഥലങ്ങളിലേക്ക് പോകാനുള്ള അവസരമാണിത്. നോർവീജിയൻ ക്രൂയിസ് ലൈനാണ് പുസ്തകപ്രേമികൾക്കായി ഇങ്ങനൊരു പരിപാടി സംഘടിപ്പിക്കുന്നത്
യാത്രകൾക്കായി സമയം കണ്ടെത്തുകയും പരിചിതമല്ലാത്ത പുതുകാഴ്ചകൾ വളരെ ആസ്വദിക്കുകയും ചെയ്യുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട പ്രിയ വാരിയർ. ഇത്തവണ പ്രിയയുടെ യാത്രയിൽ ഇടം പിടിച്ചിരിക്കുന്നത് ബാലിയുടെ സൗന്ദര്യമാണ്. അവിടുത്തെ പ്രശസ്തമായ ഉബുദ് ലേക്ക് പാലസിൽ നിന്നുമുള്ളതാണ് താരം പങ്കുവെച്ച ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ പ്രിയ പങ്കുവെച്ച ചിത്രങ്ങളുടെ പശ്ചാത്തലത്തിൽ ആ കൊട്ടാര കാഴ്ചകളും വ്യക്തമാണ്. മനോഹരമായ വാസ്തുവിദ്യയുടെ മകുടോദാഹരണമായ കൊട്ടാരവും പുരാതനമായ ക്ഷേത്രവുമൊക്കെ ബാലി സന്ദർശിക്കുന്നവരുടെ ഇഷ്ടയിടമാണ്
ഭർത്താവോ മക്കളോ ഇല്ലാതെ സ്ത്രീകൾ ഒരു ട്രിപ്പിന്റെ ഫോട്ടോ ഇട്ടാൽ താഴെ വന്നു "കൗതുകം "പങ്കു വയ്ക്കുന്ന അഭ്യൂദയകാംക്ഷികൾക്ക് ഇപ്പോഴും നമുക്കിടയിൽ പഞ്ഞമില്ല. എന്റെ സമൂഹമാധ്യമ കുറിപ്പുകൾക്കു താഴെയും "സരിൻ എവിടെ, പാപ്പു എവിടെ" എന്ന അന്വേഷണങ്ങൾ ഉണ്ടായിരുന്നു. ചിലർ ചൊറിയാൻ ചോദിക്കുമ്പോൾ ചിലർ ആത്മാർഥമായി
യാത്ര പോകുമ്പോൾ സന്ദർശിക്കാൻ നമ്മുടെ പട്ടികയിൽ നിരവധി സ്ഥലങ്ങൾ ഉണ്ടാകും. അതിൽ അമ്യൂസ്മെൻ്റ് പാർക്കുകളും ഗാലറികളും മ്യൂസിയങ്ങളും വെള്ളച്ചാട്ടങ്ങളും മനോഹരമായ കെട്ടിടസമുച്ചയങ്ങളും ഒക്കെ ഉണ്ടാകും. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ചിരിക്കാൻ ഒരു ഇടത്തേക്ക് പോയാലോ. അതാണ് ഹാ ഹാ ഹൗസ്. കേരളത്തിലോ ഇന്ത്യയിലോ അല്ല, ക്രൊയേഷ്യയിലെ സാഗ്രെബിലാണ് ഈ ഹാ ഹാ ഹൗസ്. തിരക്കും സമ്മർദ്ദവും ഉത്കണ്ഠയും ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഈ കാലഘട്ടത്തിൽ ചിരി പരത്തുന്ന ഒരു മ്യൂസിയമായാണ് ഹാഹാ ഹൗസിനെ ഒരുക്കിയിരിക്കുന്നത്
96 എന്ന സിനിമയിൽ തൃഷയുടെ ബാല്യം അവതരിപ്പിച്ചാണ് ഗൗരി ജി കിഷൻ സിനിമയിലെത്തിയത്. പിന്നീട് തമിഴിലും മലയാളത്തിലുമായി തിരക്കിലായ താരം യാത്രകൾക്കായി ധാരാളം സമയം ചെലവഴിക്കാറുണ്ട്. ഇത്തവണ ഗൗരിയുടെ യാത്രയിൽ ഇടംപിടിച്ചിരിക്കുന്നത് തായ്ലൻഡിലെ ക്രാബി ദ്വീപാണ്. സുഹൃത്തുക്കളുമൊരുമിച്ചുള്ള ആ യാത്രയെ താരം
നടി കനിഹ കുടുംബത്തോടൊപ്പം തായ്ലൻഡിലെ കോ ലാന്റ യായ് ദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. തിരക്കുകളിൽ നിന്ന് ഇടവേളയെടുത്ത്, ശാന്തമായ കടൽത്തീരങ്ങളുടെയും മനോഹരമായ കാഴ്ചകളുടെയും സൗന്ദര്യത്തിൽ ലയിച്ച് കുടുംബത്തോടൊപ്പം സന്തോഷ നിമിഷങ്ങൾ ചെലവഴിക്കുന്നതിന്റെ ചിത്രങ്ങൾ കനിഹ സമൂഹ മാധ്യമത്തിൽ
മോർട്ടൽ കോംബാറ്റ്, ടോംബ് റൈഡർ, റെസിഡന്റ് ഈവിൾ, പ്രിൻസ് ഓഫ് പേർഷ്യ... സിനിമയായി കോടികള്‍ നേടിയ ഗെയിമുകളാണ്. ജനപ്രിയ വിഡിയോ ഗെയിമുകളുടെ നേരിട്ടുള്ള അഡാപ്റ്റേഷനുകൾ പലപ്പോഴും സിനിമകളിൽ സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ട്. വലിയ സ്ക്രീനിലേക്ക് വിഡിയോ ഗെയിമുകളെത്തിക്കുകയെന്നത് ഒരു വെല്ലുവിളി നിറഞ്ഞ ശ്രമമാണ്, കാരണം ഒരു പുസ്തകം വായിക്കുന്നതുപോലെ ആരാധകർ അവരവരുടേതായ രീതിയിലാണ് ഓരോ ഗെയിമുകളെയും സ്വീകരിക്കുന്നതും ഭാവനയിൽ കാണുന്നതും. 1993ലെ സൂപ്പർ മാരിയോ ബ്രദേഴ്സ് മുതൽ പുതിയ ബോർഡർലാൻഡ്സ് വരെയുള്ളവ ഇതിനുദാഹരണങ്ങളാണ്. സിനിമയിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ സഞ്ചാരികൾക്കിടയിൽ തരംഗമാണ് വിഡിയോ ഗെയിം ടൂറിസം. ജനപ്രിയ വിഡിയോ ഗെയിമുകളില്‍ പലതിലും യഥാര്‍ഥ സ്ഥലങ്ങള്‍ വിശദമായി ആവിഷ്ക്കരിക്കുന്നവയാണ്
''വാനം നിറയെ താരകങ്ങൾ'' മാലദ്വീപിന്റെ മനോഹര ആകാശത്തിനു കീഴിൽ കാഴ്ചകൾ ആസ്വദിക്കുമ്പോൾ തെന്നിന്ത്യയുടെ താരസുന്ദരി കീർത്തി സുരേഷ് തന്റെ യാത്രയെ വിശേഷിപ്പിച്ചിരിക്കുന്നത് ഈ വാക്കുകളിലൂടെയാണ്. പ്രശസ്തരും അപ്രശസ്തരുമടക്കം നിരവധി സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിൽ ഒന്നായ മാലിദ്വീപിന്റെ സുന്ദര കാഴ്ചകളിലാണ് നടി.
അവധി ദിനങ്ങൾ യാത്രകൾക്കായി മാറ്റിവയ്ക്കുന്നവരാണ് ഭൂരിപക്ഷവും. സെലിബ്രിറ്റികളും ഈ കാര്യത്തിൽ ഒട്ടും പുറകിലല്ല. അത്തരമൊരു യാത്രയിലാണ് മലയാളികൾക്കടക്കം പ്രിയങ്കരിയായ മൃണാൾ ഠാക്കൂർ. ഇത്തവണ താരത്തിന്റെ ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് ഗ്ലാസ്ഗോ എന്ന നഗരമാണ്. ധാരാളം കാഴ്ചകൾ ഉണ്ടെങ്കിലും മൃണാളിന്റെ
പലപ്പോഴായി സിനിമകളിലെല്ലാം കേട്ടു പരിചയമുള്ള പേരാണ് ഫിലഡൽഫിയ. തൊട്ടടുത്തല്ല അങ്ങ് ദൂരെ അമേരിക്കയിലാണ് ഈ സുന്ദര ഇടം. എപ്പോഴും സന്ദർശിക്കാമെങ്കിലും വേനൽക്കാലമാണ് ഫിലഡൽഫിയയുടെ ഗ്രാമപ്രദേശങ്ങൾ സന്ദർശിക്കാൻ ഏറ്റവും മികച്ച സമയങ്ങളിൽ ഒന്ന്. കാരണം ഈ സമയത്താണ് ഇവിടുത്തെ ഗ്രാമങ്ങളിലെ തനതായ സാംസ്കാരിക പരിപാടികൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയെല്ലാം നടക്കുന്നത്. ഫിലഡൽഫിയ നഗരത്തിൽ നിന്ന് വളരെ അടുത്താണ് ഈ ഗ്രാമപ്രദേശങ്ങൾ. കാണാൻ വളരെ മനോഹരമാണ് ഓരോ പ്രദേശവും. വേനൽക്കാല അവധിക്ക് ഇവിടെ വരുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും
പരേമറ്റയിലെ നല്ല വേനലിനിടയ്ക്കുള്ള ചാറ്റൽ മഴകളും നല്ല മഴകളുമൊക്കെ ഞങ്ങളുടെ വൈകുന്നേരങ്ങളെ നനച്ചു നനച്ചു കടന്നുപോയി. അന്ന് ഡിസംബറിലെ ആദ്യ ശനിയാഴ്ച എല്ലാവർക്കുമവധി. കടുത്ത വേനലെങ്കിലും രാവിലെ മുതൽ അതിശക്തമായ മഴ. ബ്ലൂ മൗണ്ടൻസിലേയ്ക്കൊരു യാത്ര ഞങ്ങൾ തീരുമാനിച്ചത് തലേന്നായിരുന്നു. ഞങ്ങളും പിന്നെ
പാലും പഴവും കൈകളിലേന്തി സിനിമയിലേക്ക് ബാലതാരമായി എത്തിയ ഗണപതി അക്കാലം മുതൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ്. മലയാളത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ മഞ്ഞുമ്മൽ ബോയ്സും വിജയമായി മാറിയ ആലപ്പുഴ ജിംഖാനയും ഗണപതിയുടെ താരമൂല്യമുയർത്തുമ്പോൾ ആഘോഷങ്ങൾക്കു യാത്രയുടെ മേലാപ്പ്
‘‘പ്രായത്തിന്റെ ബുദ്ധിമുട്ടുകളുണ്ട്. പക്ഷേ ഞങ്ങൾക്ക് ഇനിയും യാത്ര ചെയ്യണം. ഒരു പാട് പുതിയ സ്ഥലങ്ങൾ സംസ്കാരങ്ങൾ ആളുകൾ എല്ലാം കാണണം.’’ ആത്മവിശ്വാസത്തോടെ വത്സല മേനോൻ പറഞ്ഞു തുടങ്ങി. എൺപത്തിയാറുകാരിയായ വൽസല മേനോനും എൺപത്തി നാലുകാരിയായ അനിയത്തി രമണി മേനോനും ഒരു യൂറോപ്യൻ പര്യടനം കഴിഞ്ഞ് തൃശൂർ
എയർ ഇന്ത്യ എ ഐ 103 നിശ്ചിത സമയത്തിനു 15 മിനിറ്റു മുൻപേ വാഷിങ്ടൺ ഡി സി ഡാലസ് എയർപോർട്ടിൽ ലാൻഡു ചെയ്തു. സമയം രാവിലെ ഏഴു മണി. 15 മണിക്കൂർ യാത്രയിൽ കണ്ണു തുറക്കാൻ മടിച്ച ടിവി സ്ക്രീനുകൾക്കു പരിഹാരമെന്നോണം ലാൻഡിങ്ങിനുമുമ്പ് പ്രഭാത ഭക്ഷണം കൂടി വിളമ്പി സംതൃപ്തരാക്കിയാണ് എയർ ഇന്ത്യ അതിഥികളെ ഡാലസിൽ
തനിച്ചുള്ള യാത്രകൾ ഭൂരിപക്ഷം പേർക്കും തന്നിലേക്ക് തന്നെയുള്ള തിരിച്ചു നടത്തമാണ്. വായനയ്ക്കും പുതുരുചികളറിയാനും അതിനെല്ലാമപ്പുറം താൽപര്യമുള്ളതും ഇഷ്ടപ്പെട്ടതുമായ കാര്യങ്ങളിലൂടെ സഞ്ചരിക്കാനുമുള്ളതാണ് ഓരോ യാത്രകളും. അത്തരമൊരു യാത്രയിലാണ് ബോളിവുഡ് സുന്ദരി മൗനി റോയ്. സ്കോട്ട്ലൻഡിലെ എഡിൻബറോയിലാണ് അവധിക്കാലം ചെലവഴിക്കുന്നതിനായി ബോളിവുഡ് താരം എത്തിയിരിക്കുന്നത്. നഗര കാഴ്ചകളും രുചികരമായ വിഭവങ്ങളും പുസ്തകങ്ങളും സുഹൃത്തുക്കളും എന്നുവേണ്ട യാത്രയെ രസകരമാക്കുന്ന എല്ലാ ചേരുവകളും നിറച്ചാണ് മൗനി റോയ് തന്റെ അവധി ആഘോഷമാക്കുന്നത്
കഠിനാധ്വാനത്തിലൂടെ മണ്ണിൽ വിസ്മയങ്ങൾ വിരിയിച്ചിട്ടുള്ള ദുബായ്, സന്ദർശകർക്ക് എക്കാലവും വിസ്മയ കാഴ്ച തന്നെയാണ്. മണലാരണ്യത്തിനു നടുവിലെ അദ്ഭുത കാഴ്ചകൾ തേടിയുള്ള യാത്രയിലാണ് മലയാളത്തിന്റെ സ്വന്തം സുരഭി ലക്ഷ്മി. ''അങ്ങ് ദുഫായിൽ'' എന്ന ക്യാപ്ഷനോടെ ആ നഗരത്തിന്റെ വിവിധങ്ങളായ കാഴ്ചകൾ താരം സമൂഹ
സ്ഥിരമായി യാത്രകള്‍ ചെയ്യുന്ന നടിമാരില്‍ ഒരാളാണ് ആന്‍ഡ്രിയ ജെറമിയ. ആന്‍ഡ്രിയയുടെ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ യാത്രാചിത്രങ്ങള്‍ കാണാം. കിര്‍ഗിസ്ഥാനിലെ പച്ച പുതച്ച പര്‍വതങ്ങളും കെട്ടിടങ്ങളും ഭക്ഷണങ്ങളുടെ ചിത്രങ്ങളുമെല്ലാം ആന്‍ഡ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ ഒരു കുറിപ്പും
Results 1-25 of 2931