Activate your premium subscription today
‘ഈ സംഘർഷം എവിടെച്ചെന്നവസാനിക്കും’ എന്നായിരുന്നു ലോകം ഉറ്റുനോക്കിയിരുന്നത്. മേയ് ഏഴിന് ഇന്ത്യൻ ആക്രമണത്തിൽ പാക്ക് ഭീകര ക്യാംപുകൾ തകർത്തതിനു പിന്നാലെ അത്രയേറെ സംഘർഷഭരിതമായിരുന്നു അതിർത്തി. പക്ഷേ ഒരു കൂട്ടർക്ക് കൃത്യമായി അറിയാമായിരുന്നു, ഈ സംഘർഷം അധികം നീളില്ലെന്ന്. മറ്റാർക്കുമല്ല, പാക്കിസ്ഥാനുതന്നെ. കാരണം, സംഘർഷം നീണ്ടുപോവുകയാണെങ്കിൽ തിരിച്ചെടുക്കാൻ സാധിക്കാത്ത വിധം സാമ്പത്തികനില തകരുമെന്ന് പാക്കിസ്ഥാന് ഉറപ്പായിരുന്നു. ഇതുമാത്രമല്ല പാക്ക് വെടിനിർത്തലിനു പിന്നിലെ കാരണം. പഹൽഗാമിൽ രാജ്യത്തിനേറ്റ മുറിവിനു തക്ക തിരിച്ചടി നൽകാൻ ഇന്ത്യൻ സൈന്യത്തിനെ ഏൽപിച്ച ജോലി അവർ കൃത്യമായി, കുറഞ്ഞ സമയത്തിൽ ചെയ്തു തീർത്തതോടെയാണ് പാക്കിസ്ഥാൻ യഥാർഥത്തിൽ പ്രതിസന്ധിയിലായത്. ഇനിയെന്തു ചെയ്യുമെന്ന അവസ്ഥ. പക്ഷേ, തുറന്ന യുദ്ധത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരുന്ന രണ്ടുരാജ്യങ്ങള്‍ സംഘർഷത്തിനു സഡൻ ബ്രേക്കിടുമ്പോൾ മാറിയ ഇന്ത്യയുടെ കരുത്തുറ്റ മുഖം സിന്ദൂരശോഭയോടെ തെളിഞ്ഞു നിൽക്കുകയാണ്. അതിർത്തി കടന്ന് ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി പാക്ക് മുറ്റത്തു നൽകാൻ അതിർത്തി പോലും കടക്കേണ്ട ആവശ്യമില്ലെന്ന് ഇന്ത്യൻ സൈന്യം തെളിയിച്ചു. അത്രയേറെ കരുത്തുറ്റതായിരിക്കുന്നു ഇന്ത്യൻ ആയുധ ശേഖരം.
നയ്പീഡോ (മ്യാൻമർ) ∙ മ്യാൻമറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ മരണം ആയിരം കടന്നു. 2376 പേർക്കു പരുക്കേറ്റു. മരണ സംഖ്യ ഉയരുമെന്നാണ് അധികൃതർ പറയുന്നത്. കെട്ടിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നു. തായ്ലൻഡിൽ 10പേർ മരിച്ചു. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാൻമറിലെ സാഗെയിങ് നഗരത്തിനു സമീപത്തായിരുന്നു പ്രഭവകേന്ദ്രം. ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാൻമർ സ്ഥിതി ചെയ്യുന്നത്.
തിരുവനന്തപുരം∙ കാഴ്ചക്കാരെ അമ്പരപ്പിച്ച് തിരുവനന്തപുരം ശംഖുമുഖത്ത് വ്യോമസേനയുടെ അഭ്യാസ പ്രകടനം. 8 വർഷങ്ങൾക്കു ശേഷം ശംഖുമുഖത്ത് അരങ്ങേറിയ ഷോ കാണാൻ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ടീമംഗം എറണാകുളം സ്വദേശി സ്ക്വാഡ്രൻ ലീഡർ അലൻ ജോർജ് മലയാളികളുടെ അഭിമാനമുയർത്തി. കൃത്യം 9.05 നാണ് സൂര്യകിരൺ ടീമിന്റെ 9 വിമാനങ്ങൾ
ഒക്ടോബർ എട്ടിന് 90 വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഇന്ത്യൻ വ്യോമസേന. രാജ്യം ഏർപെട്ടിട്ടുള്ള പല യുദ്ധങ്ങളിലും നിർണായകമായ സംഭാവനകൾ എയർഫോഴ്സ് നൽകി. എന്നാൽ രാജ്യത്തിനു പുറത്തുള്ള സമാധാന ദൗത്യങ്ങളിലും ശ്ലാഘനീയമായ ഏടുകൾ സേന രചിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും തിളക്കമേറിയ അധ്യായമാണ് യുഎൻ സമാധാനസേനയ്ക്കായി
അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങളായ എഎംസിഎ (അഡ്വാന്‍സ്ഡ് മള്‍ട്ടിറോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ്) കള്‍ ആഭ്യന്തരമായി നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വരും ദശാബ്ദത്തില്‍ നമ്മുടെ വ്യോമസേനക്ക് കുറഞ്ഞത് 450 പുതിയ പോര്‍വിമാനങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇരട്ട എൻജിനുകളുള്ള
ന്യൂഡൽഹി ∙ രാജ്യത്തെമ്പാടുമുള്ള വ്യോമത്താവളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി 100 ആളില്ലാ വിമാനങ്ങൾ (അൺമാൻഡ് ഏരിയൽ സിസ്റ്റംസ്– യുഎഎസ്/യുഎവി) വാങ്ങാനൊരുങ്ങി വ്യോമസേന. ഇന്ത്യയിലെ നിർമാതാക്കളിൽനിന്നാകും- IAF | Buy 100 UAVs | Drone Attack | Jammu Air Force Station | Indian Army | Manorama News
ദേവ്ഖർ ∙ ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്വേ അപകടത്തെ തുടർന്നു കേബിൾകാറുകളിൽ കുടുങ്ങിപ്പോയ 60 പേരെയും ഇന്നലെ ഉച്ചയോടെ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് നാലിന് അപകടമുണ്ടായി 46 മണിക്കൂർ കഴിഞ്ഞാണ് എല്ലാ വിനോദസഞ്ചാരികളെയും രക്ഷപ്പെടുത്താനായത്. | Cable Car
ദേവ്ഖർ ∙ ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്വേയിൽ കേബിൾകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. | Cable Car
തമിഴ്നാട് ഹെലികോപ്റ്റർ അപകടത്തിൽ സിഡിഎസ് ജനറൽ ബിപിൻ റാവത്ത് മരിച്ചതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള നിരവധി അനുശോചനങ്ങളാണ് വരുന്നത്. ബ്രിഗേഡിയർ (റിട്ടയേർഡ്) ആർ.എസ്. പതാനിയയും സൈനികരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു. ‘സല്യൂട്ട് യു സർ. ജയ് ഹിന്ദ്.’ – എന്നായിരുന്നു
2019 ഫെബ്രുവരി 27ന് ശ്രീനഗറിലെ ബദ്ഗാമിൽ തകർന്നു വീണ അതേ വിഭാഗത്തിലുള്ള ഹെലികോപ്റ്ററാണ് തമിഴ്നാട്ടിലെ കൂനൂരിലും അപകടത്തിൽ പെട്ടിരിക്കുന്നത്. മൂന്നു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17 വി5 ഹെലികോപ്റ്റർ വലിയ ദുരത്തിൽപെടുന്നത്. അന്ന് ഇന്ത്യയുടെ തന്നെ മിസൈൽ തട്ടിയാണ്
Results 1-10 of 21