Activate your premium subscription today
സ്ഥലപരിമിതിയെ അപ്രസക്തമാക്കി സൗകര്യങ്ങളുള്ള വീടൊരുക്കിയ വിശേഷങ്ങളാണ് മാധ്യമപ്രവർത്തകനായ ജോജിക്കും കുടുംബത്തിനും പറയാനുള്ളത്. തിരുവനന്തപുരം അമ്പലമുക്കിൽ തട്ടുകളായി കിടന്ന 3 സെന്റ് പ്ലോട്ട് വാങ്ങിയപ്പോൾ തന്നെ നല്ലൊരു തുക ചെലവായി. ബാക്കിയുള്ള ബജറ്റിൽ സൗകര്യങ്ങളുള്ള വീട് ഒരുക്കുന്നത് വെല്ലുവിളിയായി
കൊല്ലം ജില്ലയിലെ തഴവയിലാണ് 3100 സ്ക്വയർഫീറ്റിൽ, കൊളോണിയൽ ശൈലിയിൽ നിർമിച്ച ഈ വീടുള്ളത്. ലാൻഡ് സ്കേപ്പിന് പ്രാധാന്യം നൽകി പിന്നിലേക്ക് ഇറക്കിയാണ് വീട് നിർമിച്ചത്. ഡ്രൈവ് വേയിൽ ബാംഗ്ലൂർ സ്റ്റോണും ആർട്ടിഫിഷ്യൽ ഗ്രാസും വിരിച്ചു. പേൾ ഗ്രാസ് കൊണ്ട് വലിയ പുൽത്തകിടി ഒരുക്കി. വീടിന്റെ ചെറുപതിപ്പു പോലെ
ഒറ്റനോട്ടത്തിൽ ലളിതമായൊരു വീട്. പുറംമോടിയില്ല. അത്യാഡംബരത്തിന്റെ ഭാരമില്ല. ബാലരാമപുരം സ്വദേശികളായ ഡോ. ഗോപകുമാറും ഭാര്യ സിനിയും സിംപിൾ ആൻഡ് എലിഗന്റ് തത്വം പിന്തുടരുന്നവരാണ്. ഗോപകുമാറും കുടുംബവും മനസ്സിൽക്കണ്ടതിലും മേലേ അവരുടെ വീടു ഭംഗിയാക്കിക്കൊടുത്തു. അർജുൻ അസോസിയേറ്റ്സ്. രണ്ടു നിലകളിലായി 4,140
ചങ്ങനാശേരി തൃക്കൊടിത്താനത്ത് 13 സെന്റിൽ 1800 സ്ക്വയർഫീറ്റിൽ സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷത്തിന് നിർമിച്ച സുഭാഷിന്റെയും കുടുംബത്തിന്റെയും ‘മനസ്സ്’ എന്ന വീടിന്റെ വിശേഷങ്ങളിലേക്ക്. പച്ചപ്പിനകത്തു നിറഞ്ഞു നിൽക്കുന്ന ഒരു വീട്. നിശ്ചിത ആകൃതിയില്ലാത്ത സ്ഥലമായതിനാൽ അതിനനുസരിച്ചാണ് വീട്
വെല്ലുവിളികൾ നിറഞ്ഞ പ്ലോട്ട്. അതിലും വെല്ലുവിളിയായി വീട്ടുകാരുടെ ആവശ്യങ്ങൾ. ആകെയുള്ളത് നാലരസെന്റ് സ്ഥലം. അതും നീളത്തിൽ പ്രത്യേകിച്ചൊരു ഷേപ്പ് പറയാൻ പറ്റാത്ത പ്ലോട്ട്. റോഡിന് അഭിമുഖമായി വരുന്ന വശത്തിന് ആറു മീറ്റർ മാത്രം വീതി. പുറകിലേക്കുള്ള നീളം 28 മീറ്ററും. ഉടമകളായ രാജേഷ് കുമാറിനും പൗർണമിക്കും
പത്തു സെന്റിൽ 1,800 ചതുരശ്രയടിയിൽ പണിത വീട്. ചെലവായത് 33 ലക്ഷം രൂപ. അറിയാം ഡിസൈനർ വീടിന്റെ വിശേഷങ്ങൾ പൂർണമായും പോറോതേം കട്ടകൾ ഉപയോഗിച്ചാണ് പ്രവീൺ പുരുഷോത്തമൻ എറണാകുളം കലൂരിൽ വീടു നിർമിച്ചത്. പത്തു സെന്റ് സ്ഥലത്ത് ഒറ്റനിലയിലായി 1,800 സ്ക്വയർഫീറ്റ്. അതും 33 ലക്ഷം രൂപ ചെലവിൽ. നിർമാണഘട്ടത്തിൽ
മകൻ പാർത്ഥന്റെ പേരു ചേർത്താണ് പ്രവീണും അനുവും വീടിന് ‘പാർത്ഥിടം’ എന്ന പേരിട്ടത്. മതിലുകളില്ലാത്ത വീടാണ് ‘പാർത്ഥിടം’. മഴ പോലും വീടിനകത്തു പെയ്യും. ആധുനികതയും ട്രഡീഷണൽ കോംപിനേഷനുകളും ഇഴചേരുന്ന വീട് പ്രവീണിന്റെയും അനുവിന്റെയും ക്രിയേറ്റീവ് സ്പേസാണ്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയപ്പോഴാണ് പ്രവീണും അനുവും
കാതടപ്പിക്കുന്ന ശബ്ദങ്ങളില്ലാതെ,തിരക്കുകളില്ലാതെ നഗരജീവിതത്തിൽ നിന്നും മാറി കുടുംബത്തോടും ബന്ധുക്കളോടുമൊപ്പം താമസിക്കാനാണ് രഘുപതിക്കും ഭാര്യ തുളസിക്കും ആഗ്രഹം. തങ്ങളുടെ സാംസ്കാരത്തിലും പൈതൃകത്തിലും പാരമ്പര്യത്തിലും ഊന്നിയുള്ള ഒരു നാടൻ ജീവിതം. കുടുംബ വേരുകൾ പടർന്നിറങ്ങിയ തറവാട്ടിലേക്ക് ഒരു മടക്കം.
തൃശൂർ ഗുരുവായൂരിലാണ് പ്രവാസി ബിസിനസ്സുകാരനായ കബീർ ബാപ്പുവിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഇരുനിലയിൽ അഞ്ച് കിടപ്പുമുറികളോട് കൂടി എന്നും പുതുമയോടെ നിലനിൽക്കുന്ന, നന്നായി കാറ്റും വെളിച്ചവും ലഭിക്കുന്ന വീട് എന്നതായിരുന്നു ഉടമയുടെ ആവശ്യം.
വിദേശമാതൃകയിലൊരു വീടാണ് എൻജിനീയർ ആഷിഖും ഭാര്യ ഫാത്തിമയും മനസ്സിൽ കണ്ടത്. പരമ്പരാഗത നിർമാണരീതികളിൽ നിന്നു മാറി തങ്ങളുടെ വീട് വേറിട്ടു നിൽക്കണമെന്ന് അവരാഗ്രഹിച്ചു. വിശാലമായ ഇടങ്ങളോടെ, കാറ്റും വെളിച്ചവും ധാരാളം കിട്ടുന്ന, ആരെയും ആകർഷിക്കുന്ന, എന്നും പുതുമയോടെ നിൽക്കുന്ന ഒരു വീട്. ഈ ആഗ്രഹങ്ങളുമായി
Results 1-10 of 551