Activate your premium subscription today
ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല. ഇയാളെ വിവാഹം ചെയ്യാൻ ഞാൻ തയാറല്ല. സദസ്സ് മുഴുവൻ സ്തബ്ദരായി നിൽക്കെ അവൾ പറഞ്ഞു, ഇയാളല്ല എന്നെ പെണ്ണു കാണാൻ വന്നത്. ഇയാൾ ഒരു മന്ദബുദ്ധിയാണ്.
സഞ്ചാരത്തിന്റെ ഓളങ്ങളിൽ അറ്റുപോയ ശരീരങ്ങൾ ആരെയും കാണുന്നില്ല കാതുകൾക്ക് ശ്രവിക്കാൻ ഒരു ആശ്വാസ വാക്കുപോലും അവശേഷിച്ചിരിപ്പില്ല ആത്മാവ് നഷ്ടപ്പെട്ട ശരീരത്തിൽ കെട്ടിവെച്ച കല്ലിന്റെ ഭാരം കുറഞ്ഞതുമില്ല നനയാത്ത നയനങ്ങൾക്ക് മുമ്പിൽ കടലെടുത്ത ശരീരങ്ങൾക്ക് അഭയം ലഭിച്ചതുമില്ല സമുദ്രത്തിന്റെ ആഴത്തിൽ
മാനം തെളിഞ്ഞു.. മനം നിറയാൻ അക്ഷരലോകത്തേക്ക് ഒരു ചുവടുവെയ്പ് ചിറകുയർന്നു പറക്കാൻ കുഞ്ഞികാലുകൾ ചുവടുവെക്കുന്നു ചന്ദ്രനെ തൊടാനാകുമെങ്കിൽ.. കടലാഴങ്ങളിൽ നീന്താൻ പറ്റുമെങ്കിൽ.. മലകൾ കീഴടക്കാനാകുമെങ്കിൽ.. മുന്നോട്ട് മുന്നോട്ട് പാറി പറക്കാം.. നാം ഒന്നായി.. പാറി പറക്കാം..
മുഅ്മിനീങ്ങൾ നീങ്ങും മക്കത്തൻ മണ്ണിലേക്ക് ലബ്ബൈക്ക എന്ന മന്ത്രം കൊണ്ട്. വിശുദ്ധ കഅ്ബയെ വലയം ചെയ്യുമ്പോൾ, ഹജറുൽ അസ്വദിൽ മുത്തങ്ങൾക്കായി തിക്കും തിരക്കും. ജീവിത പാപഭാണ്ഡം റബ്ബിന് മുന്നിൽ സമർപ്പിച്ച്, കണ്ണുനീർ ചാലിച്ച് പാപമോചനം തേടുന്നു. പിശാചിന്റെ കുതന്ത്രം തകർക്കാൻ, ജമ്രയിലേക്ക് കല്ലുകൾ എറിയുന്നു.
തലമുറകളായി ചെയ്തുപോരുന്ന തൊഴിൽ. വല്ലപ്പോഴും അതിനു ജീവൻ വയ്ക്കുന്നു. നാട്ടിൽ ഒരാളുടെ ജീവൻ പൊലിയുമ്പോൾമാത്രം.! പേരില്ലാത്ത ചില വൈരുധ്യങ്ങളാണല്ലോ ജീവിതം.. അഴുക്ക് പുരളാത്ത വെള്ളത്തുണികൊണ്ട് ഓരോ പെട്ടിയും മരണത്തോടുള്ള
നീലിമ ഭക്ഷണം കഴിച്ചു വരുമ്പോൾ പ്രവീണിന്റെ അടുത്തിരിക്കുന്ന ആളെക്കണ്ട് ഞെട്ടി. മുകുന്ദ്. നീലിമ, ഇതെന്റെ സുഹൃത്ത് പ്രവീൺ. എന്റെ പഠനകാലത്ത് ഞാൻ പ്രവീണിന്റെ തട്ടുകടയിൽ നിന്ന് ഒരുപാട് ഭക്ഷണം കഴിച്ചിട്ടുണ്ട്, അന്ന് മുതൽ ഞങ്ങൾ അടുത്ത സുഹൃത്തുക്കളുമാണ്.
അടുക്കാൻ കുറച്ചു സമയമെടുത്തെങ്കിലും ട്രീസയും ഞാനും കൂട്ടായി. അവൾ എപ്പോഴും എന്നോട് സംസാരിച്ചുകൊണ്ടിരുന്നു. പാചകം ചെയ്യുമ്പോഴും, ബാൽക്കണിയിലെ ചെടി നനയ്ക്കുമ്പോഴും, ചുമ്മാ ഇരിക്കുമ്പോഴും..
അഴകാണു നീയീ തെളിവാനം പോൽ അലയൊഴുകും വർണത്തിൻ പുലർകാലം പോല് ഒരു നറുമൊഴി ഇഴനൂറ്റൊരു മധുഗാനം പോൽ മിഴികൾക്കതിമതിയേകും മധുമാസം പോൽ തിങ്കൾക്കല മിഴിപൂട്ടും മൃദുഹാസത്താൽ നീയെന്നുള്ളിൽ തിരിയിട്ടൊരു കളഗാനം പോൽ നിന് മൊഴിയതിനഴകേകും പ്രിയരാഗം പോൽ ഹൃദയത്തിൽ പൊഴിയുന്നൊരു മധുമാരി പോൽ കദനത്തിൻ കയ്പ്പെല്ലാം
ആരെയും ബുദ്ധിമുട്ടിക്കുന്നത് ടോമിച്ചന് ഇഷ്ടമുള്ള കാര്യമല്ല. അത് മരിച്ചു കിടക്കുമ്പോഴാണെങ്കിൽപോലും.! അതുകൊണ്ടാണല്ലോ കല്ലറ മുതൽ പൂക്കട വരെയുള്ള ചിലവ് കാര്യങ്ങൾ അയാൾ ലിവിങ് വില്ലിൽ എഴുതിവെച്ചത്.
യൂണിഫോമിട്ട പതിറ്റാണ്ടിന്റെ ചോറ്റുപാത്രം അടുക്കളയിൽകയറ്റി. ചോറിൻ വറ്റുകൾ പാത്രത്തിൽ കാണ്മാനില്ല എങ്കിലും അതിൻ ഗന്ധം അടുക്കളയിൽ സജീവമാണ് ചിലന്തിയും പല്ലികളും അവിടം ഇടയ്ക്ക് വന്ന് പോവാറുണ്ട് അവരുടെ ഓർമക്കായ് വെളുത്തമുട്ടയും കറുത്ത കാഷ്ടവും ചുറ്റും അധികമാണ് കൂടുതൽ നീണ്ടില്ല. പാത്രത്തിന് മീതെ
Results 1-10 of 9579