Activate your premium subscription today
"സ്വന്തം വസ്തു അളന്നു തിട്ടപ്പെടുത്താൻ അയൽവാസി സമ്മതിക്കുന്നില്ല..." ഇത്തരം പരാതികൾ പലരും ഉന്നയിച്ചു കേട്ടിട്ടുണ്ട്. നിങ്ങളുടെ വസ്തു അളന്നാൽ അയൽകാരന്റെ വസ്തുവിൽനിന്ന് അനധികൃതമായതെന്തൊ നഷ്ടപ്പെടും എന്ന ഭയത്തിലാണ് അയാൾ അളവ് തടസ്സപ്പെടുത്തുന്നത് എന്നത് വ്യക്തം. ഇനി എന്റെ അനുഭവം പറയാം. ഒരേക്കറിന്
കെട്ടിടനികുതിയിലെ വിസ്തീർണം സംബന്ധിച്ച് വ്യക്തതയില്ലെന്ന പരാതി ഇനി വേണ്ട. കെട്ടിട നിർമാണം കഴിഞ്ഞാൽ പിന്നെ ഉടമയുടെ അടുത്ത പരിഭ്രാന്തി നികുതി സംബന്ധിച്ചാണ്. കെട്ടിടങ്ങൾക്കു വരുന്ന നികുതികൾ സംബന്ധിച്ച് മുൻപ് ഇതേ പംക്തിയിൽ ഞാനൊരു ലേഖനം എഴുതിയിരുന്നു. 'കെട്ടിട നികുതി' എന്ന പേരിൽ പലരും ധരിച്ചു
പെട്ടെന്ന് വീട് പണി തീർത്തു കയറിക്കൂടാൻ വഴി ആലോചിച്ചു ഇരിക്കുമ്പോളാണ് അളിയൻ ഒരു ഐഡിയ പറയുന്നത്. ഐഡിയയുടെ കാര്യത്തിൽ അളിയനൊരു നിലവറയാണ്. ഞാൻ അളിയന്റെ ഐഡിയ കേൾക്കാൻ ടേബിൾ ഫാൻ തിരയുന്നത് പോലെ മുഖം ഓന്റെ നേർക്ക് ആക്കി. "ആരുടേയങ്കിലും കൈയിൽ നിന്നും ക്യാഷ് കടം വാങ്ങി.. പണി തീർക്കണം. കുറച്ചു ക്യാഷ് ഞാനും
വീടിന്റെ ഒന്നാംനില വാടകയ്ക്ക് കൊടുക്കുന്നതിനെപറ്റി ഗൗരവത്തിൽ ആലോചിക്കേണ്ട സമയമാണിത്. ഒന്നാം നിലയില്ലാത്തവരാണെങ്കിൽ അത് പണിയുന്നതിനെപ്പറ്റി ആലോചിക്കലുമാവാം. ഒന്നാംനില മാത്രമല്ല പ്രധാനപാതയോട് ചേർന്ന് വീട് വയ്ക്കുന്നവർക്ക് വീടിനോട് ചേർന്ന് ഒന്നോ രണ്ടോ കടമുറികൾ കൂടി പണിതിടുന്നതിലും തെറ്റില്ല.
വിദ്യാർഥികൾ കേരളം വിട്ട് വിദേശ യൂണിവേഴ്സിറ്റികളിൽ കൂട്ടമായി പ്രവേശനം നേടുന്നു. അവർ കേരളത്തിലേക്ക് തിരിച്ചു വരാനുള്ള സാധ്യത കുറവാണെന്ന് പറയുന്നു. കേരളത്തിന്റെ നട്ടെല്ലായ മണി ഓർഡർ എക്കണോമി അവസാനിക്കാൻ പോകുന്നു. 2030 നു ശേഷം കേരളത്തിലെ ജനസംഖ്യ കുറഞ്ഞു വരാനുള്ള സാധ്യതയുണ്ടെന്ന് പറയുന്നു. കേരളം വിട്ടവർ
മനോഹരമായി വളർത്തിയിരിക്കുന്ന പുൽത്തകിടിയുടെയും പൂന്തോട്ടങ്ങളുടെയും ഭംഗി നശിപ്പിച്ചുകൊണ്ട് അടിക്കടി കളകൾ പ്രത്യക്ഷപ്പെടുന്നത് തലവേദനയാണ്. ചെടികൾക്കും പുല്ലിനും ദോഷമേൽക്കാത്ത വിധത്തിൽ കളനാശിനികൾ ഉപയോഗിക്കാനാവുമോ എന്നതാണ് പ്രശ്നം.
ഫെബ്രുവരി തൊട്ട് കേരളത്തിലെ കാലാവസ്ഥയ്ക്കു 35 ഡിഗ്രി ചൂടിന്റെ ഹുങ്ക് തെളിയും. പുറത്തിറങ്ങിയാൽ കത്തുന്ന വെയിലും യുവി റെയും. ഹ്യുമിഡിറ്റി മറ്റൊരു വില്ലൻ. 49 ഡിഗ്രി ചൂടിൽ പണിയെടുക്കുന്ന പ്രവാസികൾ നാട്ടിലെത്തിയാൽ പറയും, ‘ഗൾഫിലെ ചൂട് പിന്നെയും സഹിക്കാം നാട്ടിലെ ചൂട് സഹിക്കാൻ വയ്യ!’ ചൂട് സഹിക്കാതെ
ഏതാണ്ട് മൂന്നു നാല് മാസം മുൻപാണ് ദുബായിൽ നിന്നുള്ള ആ ദമ്പതികൾ എന്നെക്കാണാനായി അബുദാബിയിൽ വരുന്നത്. അവർക്ക് കൊല്ലത്ത് പഴയൊരു വീടുണ്ട്, നാട്ടിൽ പോകുമ്പോൾ ഞാൻ അതൊന്നു പോയി കാണണം, അത് പൊളിച്ചു അവിടെ ഒരു പുതിയ വീട് രൂപകൽപന ചെയ്യുന്നതിനെപ്പറ്റിയുള്ള ഒരു രൂപരേഖ തയാറാക്കണം. അത്രയേ ഉള്ളൂ. പാലക്കാടുനിന്നു
വാടകയ്ക്ക് വീടെടുക്കാൻ ഒരുങ്ങുമ്പോൾ ഉടമസ്ഥർ നിയന്ത്രണങ്ങളുടെയും നിർദ്ദേശങ്ങളുടെയും നീണ്ട പട്ടിക നിരത്തും. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി തനിക്ക് താമസിക്കാൻ ഒരിടം തന്നാൽ ഉണ്ടാവുന്ന മെച്ചങ്ങൾ എന്തൊക്കെയാണെന്ന് വിവരിച്ചുകൊണ്ട് പരസ്യം പങ്കുവച്ചിരിക്കുകയാണ് നവി മുംബൈയിലെ ഒരു ഐടി പ്രൊഫഷനൽ. ഒരു രൂപ പോലും
തുടക്കം മുതൽ ശ്രദ്ധിച്ചാൽ വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും ചെലവ് പിടിച്ചുനിർത്തി കാശ് ലാഭിക്കാൻ സാധിക്കും. കോൺക്രീറ്റ് റൂഫിനു പകരം ജിപി സ്റ്റീൽ ഉപയോഗിച്ച് ട്രസ് വർക്ക് ചെയ്യാം. മുകളിൽ സെറാമിക് ഓട് വിരിച്ച് താഴെ ചൂടു കുറയ്ക്കാനായി ക്ലേ സീലിങ് കൊടുക്കാം. കോൺക്രീറ്റ് റൂഫുമായി താരതമ്യം ചെയ്യുമ്പോൾ 15% ലാഭിക്കാം.
ബെംഗളൂരുവിൽ വാടകക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അവസാനമില്ല. വാടകക്കാരെ ഊറ്റി പിഴിഞ്ഞ്, ആവശ്യക്കാരുടെ എണ്ണം പെരുകുന്ന സാഹചര്യം പരമാവധി ചൂഷണം ചെയ്യുകയാണ് വീട്ടുടമകൾ. അത്തരത്തിൽ താൻ നേരിടുന്ന ദുരനുഭവം
ഇന്ത്യയുടെ പല മേഖലകളിലും റിയൽ എസ്റ്റേറ്റ് വിപണി മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജോലി സാധ്യതകളും വിദ്യാഭ്യാസ സൗകര്യങ്ങളും കണക്കിലെടുത്ത് നഗരങ്ങളിലേക്ക്കൂടുതൽ ആളുകൾ ചേക്കേറുന്നു. ദീർഘകാലം വാടകവീടുകളിൽ താമസിക്കാൻ തീരുമാനിക്കാതെ, സ്വന്തംവീട് വാങ്ങാനുള്ള വ്യഗ്രതയിൽ, 'ലാഭകരം എന്ന് തോന്നുന്ന'
40വയസ്സ്, അങ്ങേയറ്റം പോയാൽ 45... അതിന് മേൽ പ്രായമുള്ളവർ ഒരിക്കലും ഭൂമിയിൽ പണം നിക്ഷേപിയ്കരുത്... അതുപോലെ തന്നെ, already 45 ആയിട്ടുണ്ടെങ്കിൽ കൈയിലുള്ള ഭൂമിയിൽ അധികമുള്ളത് ഉടൻ തന്നെ വിറ്റുമാറണം.. അധികമുള്ളതെന്ന് പറഞ്ഞത്, മക്കൾക്കും മറ്റും കൊടുക്കാൻ നീക്കിവച്ചതിന് ശേഷമുള്ള ഭൂമി എന്നാണ്. ഭൂമി വാങ്ങി
ബിസിനസ് രംഗം ഉയർച്ച താഴ്ചകളുടേതാണ്. രാജകീയ പ്രതാപത്തിൽ നിന്നും ഒറ്റയടിക്ക് കൂപ്പുകുത്താൻ ദിവസങ്ങളോ ആഴ്ചകളോ മാത്രം മതി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് എയർസെല്ലിന്റെ സ്ഥാപകനായ ചിന്നക്കണ്ണൻ ശിവശങ്കരൻ. 524 കോടിയുടെ ബംഗ്ലാവും ഒന്നിലധികം ദ്വീപുകളും സ്വന്തമായി ഉണ്ടായിരുന്ന ചിന്നക്കണ്ണൻ 2018 ൽ പാപ്പർ ഹർജി
മലയാളിക്ക് മാത്രമല്ല ഇന്ത്യയിൽ തന്നെ അത്ര പരിചിതമല്ലാത്ത ഒരു സംഗതിയാണ് ഈ മോക് ഡ്രിൽ. സേനാവിഭാഗങ്ങളുടെ കാര്യക്ഷമത പരീക്ഷിക്കുന്നതിൻ്റെ ഭാഗമായി നടത്തപ്പെടുന്നതിനാൽ സാധാരണക്കാർ ഈ സംഗതി അറിയാറില്ല. ഇന്ന് രാജ്യവ്യാപകമായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മോക്ഡ്രിൽ പക്ഷേ അതിൻ്റെ പ്രചരണ സംവിധാനം കൊണ്ടു തന്നെ
1000-1500 സ്ക്വയർഫീറ്റ് വീടിന്റെ പണിച്ചെലവു കുറയ്ക്കാം. വീടിനു സ്ഥലം കണ്ടെത്തുമ്പോൾ മുതൽ ശ്രദ്ധിച്ചാൽ 15–20 % ബജറ്റ് ലാഭിക്കാം. സ്ഥലം നോക്കി വാങ്ങാം 5–10 സെന്റ് സ്ഥലം വാങ്ങുക. വയൽ നികത്തിയതും മണ്ണിനു ബലമില്ലാത്തതും ചതുപ്പുമായ സ്ഥലങ്ങൾ വില കുറച്ചു കിട്ടും. അത്തരം സ്ഥലങ്ങള് വാങ്ങാതിരിക്കുക. ഇത്തരം
പെണ്മക്കളുടെ വിവാഹം, ചികിത്സ അങ്ങനെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടിയപ്പോഴാണ് അയാൾ തന്റെ പേരിലുള്ള വീടും സ്ഥലവും വിൽക്കാൻ തീരുമാനിച്ചത്. സ്ഥലം ഒരുമിച്ചു വിറ്റുപോകാൻ ബുദ്ധിമുട്ടായതുകൊണ്ട് രണ്ടായി ഭാഗിച്ചു വിൽക്കാൻ തീരുമാനിച്ചു. വീടും കിണറും അടങ്ങിയ ഒരു പ്ലോട്ട്, സമീപം വീട് വയ്ക്കാൻ പാകത്തിൽ ഒരു
എനിക്ക് എന്നോടുതന്നെ പുച്ഛം തോന്നിത്തുടങ്ങിയിരിക്കുന്നു... ഇരുപത് വർഷത്തോളം പ്രവാസിയായി ജീവിതത്തിൽ എല്ലാവരെയുംപോലെ ഞാനും എന്റെ അവസ്ഥക്കനുസരിച്ച് ഒരു വീടുവച്ചു. പ്രവാസത്തിന്റെ ആദ്യകാലങ്ങളിലൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും ഈയടുത്ത കാലത്തായി തരക്കേടില്ലാത്ത വരുമാനം കിട്ടിത്തുടങ്ങിയപ്പോൾ
സ്വന്തമായി ഒരു കൊച്ചുവീട് എങ്കിലുമുണ്ടെങ്കിൽ അതിൽ 'ഉള്ളതുകൊണ്ട് ഓണം പോലെ' കഴിയാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗവും. എന്നാൽ ജന്മനാട്ടിൽ സ്വന്തമായി നാലുനില വീടുണ്ടായിട്ടും അതിലെ താമസം വേണ്ടെന്നുവച്ച് വർഷങ്ങളായി ഒരു കാറിനുള്ളിൽ ജീവിക്കുകയാണ് ചൈനക്കാരനായ ഷാങ് യുൻലയ് എന്ന 41 കാരൻ.
ദുബായിൽ വീടും സ്ഥലവും വാങ്ങുന്ന ഇന്ത്യക്കാരുടെ (മലയാളികളുടെയും) എണ്ണം വർധിക്കുകയാണ്. പ്രോപ്പർട്ടി വാങ്ങാനുള്ള എളുപ്പം, അനുകൂലമായ വിസ, പണയവുമായി ബന്ധപ്പെട്ട നയങ്ങൾ, നികുതി ആനുകൂല്യങ്ങൾ, ഉയർന്ന വാടക വരുമാനം എന്നിങ്ങനെ ദുബായിലെ നിക്ഷേപങ്ങൾക്ക് അനുകൂലമായ സാഹചര്യങ്ങൾ പലതാണ്. ദുബായിൽ പ്രോപ്പർട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ നോക്കാം.
നഗരപ്രദേശങ്ങളിൽ വീടുകൾ വാങ്ങുന്നതാണോ വാടകയ്ക്കെടുക്കുന്നതാണോ ലാഭം എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഏതാനും വർഷങ്ങളായി സജീവമാണ്. വാടകവീടുകൾ സാമ്പത്തിക ഭദ്രതയ്ക്ക് സഹായിക്കുമെന്നും എന്നാൽ വീട് സ്വന്തമാക്കുന്നതാണ് മികച്ച നിക്ഷേപമെന്നും പക്ഷം ചേർന്ന് വാദിക്കുന്നവർ ഏറെയുണ്ട്. ഇന്ത്യയിലെ വൻകിട നഗരങ്ങളിലെ
കേരളത്തിൽ സ്വത്ത് ഭാഗം വയ്ക്കുന്നത് പലപ്പോഴും കാലങ്ങളോളം നീളുന്ന തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും കാരണമാകാറുണ്ട്. അച്ഛനും അമ്മയും രണ്ടാണ്മക്കളും അടങ്ങുന്ന ഒരു ശരാശരി കുടുംബം. റോഡ് സൈഡിലുള്ള 5 സെന്റ് ഭൂമിയിൽ പിതാവ് ഇരുനില വീടുവച്ചു. ഇരുപത് വർഷം താമസിച്ചു.മക്കൾ മുതിർന്നു. ഇരുവർക്കും കുടുംബമായി. അങ്ങനെ
അടുത്ത പറമ്പിലെ മരങ്ങൾ പ്രയാസമുണ്ടാക്കുന്നത് മൂലമുള്ള വഴക്കുകളും മരംമുറിക്കാൻ അയൽക്കാരൻ തയാറാകാത്തതുമൂലമുള്ള വാക്കേറ്റങ്ങളും മനഃസംഘർഷവും കേരളത്തിലെ മിക്ക അയൽപക്കങ്ങളിലും കാണാം.. നിയമവഴിക്ക് പോയാൽ തീർപ്പാകാൻ വർഷങ്ങളെടുക്കും. ഇതിന്റെ പിറകെ നടന്നുള്ള ധനനഷ്ടം, മനഃസംഘർഷം വേറെ. അത്തരമൊരു കുഴഞ്ഞ പ്രശ്നം
ഭൂമിയിലെ പ്രധാനപ്പെട്ട ധാതുവായ മണ്ണിനെ ഈ നൂറ്റാണ്ടിൻ്റെ തുടക്കം വരെയും മനുഷ്യൻ കാര്യമായി ശല്യം ചെയ്യില്ലായിരുന്നു. ഭൂമി എങ്ങനെയാണോ ഉള്ളത് അതേ രൂപത്തിൽ നിലനിർത്തി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായിരുന്നു പതിവ്. അന്നൊക്കെ റയിൽവേ ലൈനുകൾ, ജലസേചന കനാലുകൾ എന്നിവ നിർമിക്കാൻ വേണ്ടിമാത്രമാണ് വൻ തോതിൽ മണ്ണ്
ഇടയ്ക്ക് മഴയുണ്ടെങ്കിൽപോലും കേരളത്തിലെ വീടുകൾ ചൂടാറാപ്പെട്ടികളായി തുടരുന്ന സമയമാണിത്. ഫാനിട്ടാൽ പോലും ചൂടിന് ശമനമില്ല. എസി എത്രപേർക്ക് താങ്ങാനാകും? കറന്റ് പോയാൽ വിയർത്തൊലിക്കുന്ന സാഹചര്യം.
Results 1-25 of 1853