Activate your premium subscription today
ബഹുമാനപെട്ട മിൽമ ചെയർമാൻ മണി സർ അറിയുന്നതിന്, മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ (MDFA) മെംബർ അഭിലാഷ് എന്ന ഞാൻ വിനയ പൂർവം അങ്ങയുടെ ശ്രദ്ധയിൽ ഒരു കാര്യം അറിയിക്കുന്നു. പാലിന് വില വർധിപ്പിക്കുകയാണെങ്കിൽ കൂട്ടുന്ന മുഴുവൻ തുകയും കർഷകർക്ക് അനുവദിക്കണം. സൊസൈറ്റികളോ മിൽമയോ പാലിനു വില കൂടാത്തതിനാൽ
വെളിച്ചെണ്ണ വിപണിയിൽ കൃത്രിമ വിലക്കയറ്റം. വിപണി നിയന്ത്രണം അയൽ സംസ്ഥാനങ്ങളിലെ വൻകിട വ്യവസായികളുടെ കരങ്ങളിൽ ഒതുക്കി എണ്ണ മാർക്കറ്റിൽ കൃത്രിമങ്ങൾ അരങ്ങേറുന്ന വിവരം നേരത്തെ തന്നെ പുറത്തു വന്നതാണെങ്കിലും ഇക്കാര്യത്തിൽ സൂക്ഷ്മ നിരീക്ഷണത്തിന് സംസ്ഥാന സർക്കാർ തയാറാവാത്തത് അവസരമാക്കി തമിഴ്നാട് ലോബി.
ആഗോള വിപണിയിൽ കാപ്പി ആടിയുലയുന്നു. ഉൽപാദനത്തിൽ മുൻനിരയിലുള്ള ബ്രസീലിൽ വിളവെടുപ്പ് പുരോഗമിച്ചതിനൊപ്പം ചരക്കുലഭ്യത പെട്ടെന്നു വർധിച്ചത് വിലയെ ബാധിച്ചു. അറബിക്ക കാപ്പി വില അഞ്ചു മാസത്തെ താഴ്ന്ന വില കഴിഞ്ഞ രാത്രി ദശർശിച്ചപ്പോൾ റോബസ്റ്റ കാപ്പി ഒരു വർഷത്ത ഏറ്റവും കുറഞ്ഞ നിലവാരത്തിലും ഇടപാടുകൾ നടന്നു.
സംസ്ഥാനത്ത് വർഷങ്ങളായി അനിമൽ ബർത്ത് കൺട്രോൾ പദ്ധതി തുടർച്ചയായി നടന്നിട്ടും തെരുവുനായ്ക്കളുടെ എണ്ണവും തെരുവുനായ്ക്കളുടെ അക്രമണങ്ങളും റാബീസ് കേസുകളും വർധിച്ചുവരുന്നതിനാൽ എബിസി മാത്രമല്ല ഏക പോംവഴി എന്നും നിയമങ്ങളിൽ മാറ്റങ്ങൾ വേണമെന്നും അല്ലാത്തപക്ഷം പേവിഷബാധ കേസുകൾ വർധിപ്പിക്കുമെന്നും വെറ്ററിനറി ഡോക്ടർമാരുടെ പ്രഫഷണൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള.
തണുത്ത കാലാവസ്ഥയും മഴയും കണക്കിലെടുത്ത് ഉത്തരേന്ത്യൻ സുഗന്ധവ്യഞ്ജന വാങ്ങലുകാർ രംഗത്തുനിന്നു താൽക്കാലികമായി അകന്നു. ചരക്കുനീക്കത്തിനിടെ മഴ മൂലം ഉൽപ്പന്നങ്ങളുടെ ഗണമേന്മയെ ബാധിക്കുന്ന അവസ്ഥ ഒഴിവാക്കാനുള്ള നീക്കം സ്വാഭാവികം മാത്രം. അതേസമയം ഇക്കാരണം അവസരമാക്കി വില ഇടിക്കാനുള്ള ശ്രമങ്ങളും വിപണിയിൽ
ന്യൂനമർദ്ദ ഫലമായി സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചത് കാർഷികമേഖലയുടെ ഞെഞ്ചിടിപ്പ് ഇരട്ടിപ്പിച്ചു. ഇടവപ്പാതിക്കു ശേഷം കാലാവസ്ഥയിൽ അൽപ്പം മാറ്റം പ്രതീക്ഷിച്ച കർഷകരെ കൂടുതൽ പിരിമുറുക്കത്തിലാക്കി മിഥുനത്തിലും ശക്തമായി തുടരുന്ന മഴ. ഒട്ടുമിക്ക ഭാഗങ്ങളിലും രണ്ടാഴ്ചയ്ക്കിടെ വ്യാപക കൃഷിനാശം വിവിധ
കോരിച്ചൊരിയുന്ന മഴയ്ക്ക് ക്ഷീരകർഷകരുടെ സമരവീര്യം ചോർത്താനായില്ല. കാരണം, മഴയേക്കാളും വലുതാണ് ഓരോ ക്ഷീരകർഷകന്റെയും ആവശ്യം. ഉൽപാദനച്ചെലവ് ഉയർന്നതിനാൽ ക്ഷീരമേഖലയിൽ പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയിലാണ് മലബാറിലെ കർഷകർ ഇന്ന് കോഴിക്കോട് നഗരത്തിൽ സമരവുമായി രംഗത്തിറങ്ങിയത്. പാലിന്റെ സംഭരണവില
രാജ്യാന്തര വിപണിയിൽ റബറിന് ചൈനീസ് ഡിമാൻഡ് ഉയരുന്നില്ല. പശ്ചിമേഷ്യൻ സംഘർഷാവസ്ഥ ടയറിനുള്ള ആവശ്യം ചുരുങ്ങാൻ ഇടയാക്കുമെന്ന നിഗമനത്തിൽ അവർ ഷീറ്റ് സംഭരണം നിയന്ത്രിക്കുന്നു. അതേ സമയം മുഖ്യ ഉൽപാദന രാജ്യങ്ങളിൽ കനത്ത മഴ മൂലം റബർ വെട്ടിന് നേരിട്ട പ്രതിസന്ധി ഉൽപ്പന്നത്തിന് താങ്ങായി. വിപണിയിലെ സപ്ലെ‐ഡിമാൻറ്റുകൾ വിലയിരുത്തി നിക്ഷേപകർ അവധി വ്യാപാരത്തിൽ ഇന്ന് കാര്യമായ ഉത്സാഹം കാണിച്ചില്ലെങ്കിലും ക്രൂഡ് ഓയിൽ വില ഉയരുന്നത് നേട്ടമാകുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കത്തിക്കയറിയത് കൃത്രിമ റബർ വില ഉയർത്തുമെന്ന നിഗമനത്തിൽ ഫണ്ടുകൾ ഓപ്പണിങ് വേളയിൽ റബറിൽ നിക്ഷേപത്തിനു നീക്കം നടത്തി. ക്രൂഡ് ഓയിൽ വില ബാരലിന് 70 ഡോളറിൽനിന്ന് 73ലേക്ക് കുതിച്ചു കയറിയെങ്കിലും യെന്നിന്റെ വിനിമയമൂല്യം ഇതിനിടെ ശക്തിപ്രാപിച്ചത് റബർ നിക്ഷേപകരുടെ
ഏഷ്യൻ റബർ അവധി വ്യാപാരകേന്ദ്രങ്ങളിൽ ഉൽപ്പന്ന വില താഴുന്ന പ്രവണത കണ്ട് മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റിന് തളർച്ച. വാരാരംഭം മുതൽ മികവ് കാണിച്ച തായ് മാർക്കറ്റിൽ നിരക്ക് താഴ്ന്നാണ് വ്യാപാരം അവസാനിച്ചത്. ജൂൺ‐സെപ്റ്റംബറിൽ തായ്ലൻഡ് അടക്കമുള്ള ഉൽപാദകരാജ്യങ്ങളിൽ ടാപ്പിങ് രംഗം
ഇന്ത്യൻ കുരുമുളക് പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. പിന്നിട്ട നാലു ദിവസമായി മുളകുവില സ്റ്റെഡി നിലവാരത്തിൽ നീങ്ങിയതിനാൽ കർഷകരും മധ്യവർത്തികളും വിപണിയുടെ ഓരോ ചലനങ്ങളെ വീക്ഷിക്കുന്നുണ്ടെങ്കിലും ഉൽപ്പന്നം ഇറക്കാൻ ഉത്സാഹം കാണിച്ചില്ല. നാടൻ കുരുമുളകുമായി കലർത്തി വിദേശ ചരക്ക് ഇറക്കുന്നവർ ഇതോടെ
ക്ഷീരമേഖലയിൽ പുതിയ തുടക്കം സൃഷ്ടിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. കർഷകരെ ക്ഷീരമേഖലയിൽ പിടിച്ചുനിർത്തുന്നതിന് പാലിന് കുറഞ്ഞ താങ്ങുവില (Minimum Support Price–MSP) പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതോടെ പാലിന് താങ്ങുവില പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. കന്നുകാലി വളർത്തൽ പ്രധാന
ചൂട് കാപ്പി, ദാ തണുത്തു, ഉൽപാദകർ ആശങ്കയിൽ. ആഗോള വിപണിക്ക് ഒപ്പം ഇന്ത്യൻ കാപ്പിവിലയും കുറയുന്ന പ്രവണത കർണാടകത്തിലെയും കേരളത്തിലെയും കർഷകരെ സമ്മർദ്ദത്തിലാക്കി. ഉയർന്ന വില മോഹിച്ച് പിടിച്ചുവച്ച ചരക്ക് വിറ്റുമാറണോയെന്ന ആലോചനയിലാണ് ഒരു വിഭാഗം, എന്നാൽ, കാത്തിരുന്നാൽ കാപ്പി വീണ്ടും ചൂടുപിടിക്കുമെന്ന
സംസ്ഥാനം പൂർണമായും പക്ഷിപ്പനി മുക്തമായെന്നു കേന്ദ്രമൃഗസംരക്ഷണ വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. പക്ഷികളെ വളർത്തുന്നതിനും സംഭരിക്കുന്നതിനും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനും ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇതോടെ അവസാനിച്ചു. 2024ൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 38
മഴമേഘങ്ങൾ വീണ്ടും സജീവമായതോടെ റബർത്തോട്ടങ്ങളിൽ മഴമറ ഒരുക്കങ്ങൾക്ക് തടസം നേരിട്ടു. പരമാവധി വേഗത്തിൽ റെയിൻ ഗാർഡുകൾ ഒരുക്കിയാൽ മിഥുനം ആരംഭത്തിൽ വെട്ട് പുനരാരംഭിക്കാനാവുമെന്ന നിഗനമത്തിലാണ് കാര്യങ്ങൾ ഒരുക്കുന്നത്. ചിങ്ങം വരെയുള്ള കാലയളവിൽ ടാപ്പിങ് സാധ്യതയുമായി മുന്നോട്ട് പോകാനാവുമെന്നാണ്
ചരിത്ര നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കിയ ആവേശത്തിലാണ് ഇന്ത്യൻ നാളികേരോൽപ്പന്നങ്ങൾ. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവയിൽ കുറവ് പ്രഖ്യാപിച്ചിട്ടും വെളിച്ചെണ്ണ വിപണി തിളച്ചുമറിയുകയാണ്. കൊപ്ര, പച്ചത്തേങ്ങ ക്ഷാമം കർക്കിടകത്തിനു ശേഷം വിട്ടുമാറുമെന്ന വിലയിരുത്തലുകൾ വിപണിക്കു കരുത്ത് പകരുന്നു. കൊച്ചിയിൽ ഈ
മഴയ്ക്ക് ഇടയിൽ കൊക്കോ തോട്ടങ്ങളിൽ കർഷകരുടെ കണ്ണീരും വീഴുന്നു. ചോക്ലേറ്റ് വ്യവസായികൾ സംഘടിതരായി കൊക്കോ സംഭരണത്തിൽ നിന്നും അകന്നത് വിപണികളെയും ഉൽപാദകരെയും ഒരു പോലെ സാമ്പത്തിക ഞെരുക്കത്തിലാക്കി. വൻകിട ചെറുകിട വ്യവസായികൾ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംഭരണം വെട്ടി കുറച്ചതെന്ന് വിപണി വൃത്തങ്ങൾ. വ്യവസായികളുടെ ഈ നീക്കത്തിന് ഒരു അർധസർക്കാർ സ്ഥാപനവും കുട പിടിക്കുന്നതായി കൊക്കോ വ്യാപാരികൾ. ഏറ്റവും മികച്ച കൊക്കോ പരിപ്പ് എത്തിച്ചാൽ പോലും ഗുണമേൻമയുടെ പേരിൽ ഇടപാടുകാരെ വിൽപ്പനയിൽ നിന്നും പിൻതിരിപ്പിക്കുകയോ നിരക്ക് പരമാവധി കുറക്കാൻ സമ്മർദ്ദം ചെലുത്തുകയോ പതിവാണ് അർധ സർക്കാർ സ്ഥാപനത്തിൽ.
കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനൽ ലൈവ് സ്റ്റോക് മിഷൻ(എൻഎൽഎം)പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്. ഉരുക്കൾക്കും ഉടമകൾക്കുമുള്ള ഇൻഷുറൻസ് പദ്ധതിയാണ് ഗോ സമൃദ്ധി പദ്ധതി. കന്നുകാലികളുടെ ആകസ്മിക മരണം,
വിയറ്റ്നാം കുരുമുളകു കയറ്റുമതി ഉയർത്താൻ ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത നികുതികൾ അമേരിക്കൻ ഷിപ്പ്മെന്റുകൾക്ക് ഭീഷണിയായി. വിയറ്റ്നാം ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 46 ശതമാനം നികുതി മൂലം കയറ്റുമതിക്കാർ അൽപം പിന്നോട്ടു വലിഞ്ഞു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വാങ്ങലുകാരുടെ
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തീവ്ര പരിസ്ഥിതി വാദത്തിനെതിരേ പ്രതിജ്ഞ ചൊല്ലാൻ സ്വതന്ത്ര കർഷക സംഘടനയായ കിഫ. പരിസ്ഥിതിദിനമായ ജൂൺ 5ന് ലോകം മുഴുവൻ മരം നട്ട് പരിസ്ഥിതിയെ രക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന കപട പരിസ്ഥിതി വാദത്തിനും കപട പരിസ്ഥിതിവാദികൾക്കും എതിരെ യഥാർഥ പരിസ്ഥിതി സംരക്ഷകരായ കർഷകർ എടുക്കുന്ന
ഏഷ്യൻ റബറിലെ മാന്ദ്യം വിട്ടുമാറിയില്ല. പ്രമുഖ അവധിവ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്കയിൽ റബർ ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായി റബർ കിലോ 280 യെന്നായി താഴ്ന്നു. ഏതാനും മാസങ്ങളായി ചൈനീസ് വ്യവസായിക മേഖലയിൽനിന്നുള്ള കണക്കുകൾക്ക് തിളക്കം
കാർഷികവികസന കർഷകക്ഷേമ വകുപ്പ് 2025 മുതൽ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിക്കായി റബർ ബോർഡുമായി ധാരണാപത്രം ഒപ്പുവച്ചു. കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ
ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് കഴിഞ്ഞവാരത്തിലെ തകർച്ചയിൽനിന്നു തിരിച്ചു വരവിന് അവസരം ലഭിച്ചില്ല. റബറിന്റെ താഴ്ന്ന വില നിക്ഷേപകരെ ആകർഷിക്കുമെന്ന നിഗനത്തിലാണ് ഇടപാടുകൾ പുനരാരംഭിച്ചെതെങ്കിലും ചൈന, ജപ്പാൻ, സിംഗപ്പൂർ വിപണികൾ മ്ലാനതയിലായിരുന്നു. വ്യവസായിക മേഖലയിലെ മരവിപ്പ് മൂലം ചൈനീസ് ഡിമാൻഡ് മങ്ങിയത്
പ്രതിദിനം സ്വന്തം ഡെയറി ഫാമിൽ കറന്നെടുക്കുന്നത് 1400 ലീറ്റർ നറുംപാൽ, എന്നാൽ ക്ഷീരസംഘത്തിൽ അളക്കുന്നതും പ്രാദേശിക വിൽപ്പന നടത്തുന്നതും വെറും 100 ലീറ്റർ. ഫാമിൽ നിന്നുള്ള ബാക്കി 1300 ലീറ്റർ പാൽ എന്തുചെയ്യുന്നുവെന്ന കാര്യം വയനാട് മാനന്തവാടിക്കു സമീപം തവിഞ്ഞാൽ ഒഴക്കോടിയിലെ അയ്യാനിക്കാട്ട് ഫാം നടത്തുന്ന
? ഞാനും ഭാര്യയും ഭാര്യാപിതാവിന്റെ വീട്ടിൽ 2001ൽ വാടകയ്ക്ക് താമസം ആരംഭിച്ചു. ഭാര്യാപിതാവിന് എന്റെ ഭാര്യയെക്കൂടാതെ, രണ്ട് ആൺമക്കളുമുണ്ട്. അവർ വിദേശത്താണ്. ഞങ്ങൾ വാടകവീട് അന്വേഷിക്കുന്ന സമയത്ത്, വീട്ടില് താമസിച്ചോളാനും മാസം 2000 രൂപ വാടക തന്നാൽ മതി എന്നും ഭാര്യാപിതാവു പറഞ്ഞു. എന്നാൽ വാടക
Results 1-25 of 1908