Activate your premium subscription today
ക്ഷീരമേഖലയിൽ പുതിയ തുടക്കം സൃഷ്ടിച്ച് ഹിമാചൽ പ്രദേശ് സർക്കാർ. കർഷകരെ ക്ഷീരമേഖലയിൽ പിടിച്ചുനിർത്തുന്നതിന് പാലിന് കുറഞ്ഞ താങ്ങുവില (Minimum Support Price–MSP) പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ. ഇതോടെ പാലിന് താങ്ങുവില പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി ഹിമാചൽ പ്രദേശ്. കന്നുകാലി വളർത്തൽ പ്രധാന
ചൂട് കാപ്പി, ദാ തണുത്തു, ഉൽപാദകർ ആശങ്കയിൽ. ആഗോള വിപണിക്ക് ഒപ്പം ഇന്ത്യൻ കാപ്പിവിലയും കുറയുന്ന പ്രവണത കർണാടകത്തിലെയും കേരളത്തിലെയും കർഷകരെ സമ്മർദ്ദത്തിലാക്കി. ഉയർന്ന വില മോഹിച്ച് പിടിച്ചുവച്ച ചരക്ക് വിറ്റുമാറണോയെന്ന ആലോചനയിലാണ് ഒരു വിഭാഗം, എന്നാൽ, കാത്തിരുന്നാൽ കാപ്പി വീണ്ടും ചൂടുപിടിക്കുമെന്ന
സംസ്ഥാനം പൂർണമായും പക്ഷിപ്പനി മുക്തമായെന്നു കേന്ദ്രമൃഗസംരക്ഷണ വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. പക്ഷികളെ വളർത്തുന്നതിനും സംഭരിക്കുന്നതിനും മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനും ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഇതോടെ അവസാനിച്ചു. 2024ൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി 38
മഴമേഘങ്ങൾ വീണ്ടും സജീവമായതോടെ റബർത്തോട്ടങ്ങളിൽ മഴമറ ഒരുക്കങ്ങൾക്ക് തടസം നേരിട്ടു. പരമാവധി വേഗത്തിൽ റെയിൻ ഗാർഡുകൾ ഒരുക്കിയാൽ മിഥുനം ആരംഭത്തിൽ വെട്ട് പുനരാരംഭിക്കാനാവുമെന്ന നിഗനമത്തിലാണ് കാര്യങ്ങൾ ഒരുക്കുന്നത്. ചിങ്ങം വരെയുള്ള കാലയളവിൽ ടാപ്പിങ് സാധ്യതയുമായി മുന്നോട്ട് പോകാനാവുമെന്നാണ്
ചരിത്ര നേട്ടങ്ങൾ കൈപ്പിടിയിൽ ഒതുക്കിയ ആവേശത്തിലാണ് ഇന്ത്യൻ നാളികേരോൽപ്പന്നങ്ങൾ. വിദേശ ഭക്ഷ്യയെണ്ണ ഇറക്കുമതി തീരുവയിൽ കുറവ് പ്രഖ്യാപിച്ചിട്ടും വെളിച്ചെണ്ണ വിപണി തിളച്ചുമറിയുകയാണ്. കൊപ്ര, പച്ചത്തേങ്ങ ക്ഷാമം കർക്കിടകത്തിനു ശേഷം വിട്ടുമാറുമെന്ന വിലയിരുത്തലുകൾ വിപണിക്കു കരുത്ത് പകരുന്നു. കൊച്ചിയിൽ ഈ
മഴയ്ക്ക് ഇടയിൽ കൊക്കോ തോട്ടങ്ങളിൽ കർഷകരുടെ കണ്ണീരും വീഴുന്നു. ചോക്ലേറ്റ് വ്യവസായികൾ സംഘടിതരായി കൊക്കോ സംഭരണത്തിൽ നിന്നും അകന്നത് വിപണികളെയും ഉൽപാദകരെയും ഒരു പോലെ സാമ്പത്തിക ഞെരുക്കത്തിലാക്കി. വൻകിട ചെറുകിട വ്യവസായികൾ വിലക്കയറ്റം തടയുകയെന്ന ലക്ഷ്യത്തോടെയാണ് സംഭരണം വെട്ടി കുറച്ചതെന്ന് വിപണി വൃത്തങ്ങൾ. വ്യവസായികളുടെ ഈ നീക്കത്തിന് ഒരു അർധസർക്കാർ സ്ഥാപനവും കുട പിടിക്കുന്നതായി കൊക്കോ വ്യാപാരികൾ. ഏറ്റവും മികച്ച കൊക്കോ പരിപ്പ് എത്തിച്ചാൽ പോലും ഗുണമേൻമയുടെ പേരിൽ ഇടപാടുകാരെ വിൽപ്പനയിൽ നിന്നും പിൻതിരിപ്പിക്കുകയോ നിരക്ക് പരമാവധി കുറക്കാൻ സമ്മർദ്ദം ചെലുത്തുകയോ പതിവാണ് അർധ സർക്കാർ സ്ഥാപനത്തിൽ.
കന്നുകാലികളെ ഇൻഷുർ ചെയ്യാനുള്ള രണ്ടു പദ്ധതികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ‘ഗോ സമൃദ്ധി’ പദ്ധതിക്കും നാഷനൽ ലൈവ് സ്റ്റോക് മിഷൻ(എൻഎൽഎം)പദ്ധതിക്കുമാണ് അപേക്ഷിക്കേണ്ടത്. ഉരുക്കൾക്കും ഉടമകൾക്കുമുള്ള ഇൻഷുറൻസ് പദ്ധതിയാണ് ഗോ സമൃദ്ധി പദ്ധതി. കന്നുകാലികളുടെ ആകസ്മിക മരണം,
വിയറ്റ്നാം കുരുമുളകു കയറ്റുമതി ഉയർത്താൻ ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത നികുതികൾ അമേരിക്കൻ ഷിപ്പ്മെന്റുകൾക്ക് ഭീഷണിയായി. വിയറ്റ്നാം ഉൽപന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 46 ശതമാനം നികുതി മൂലം കയറ്റുമതിക്കാർ അൽപം പിന്നോട്ടു വലിഞ്ഞു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വാങ്ങലുകാരുടെ
പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തീവ്ര പരിസ്ഥിതി വാദത്തിനെതിരേ പ്രതിജ്ഞ ചൊല്ലാൻ സ്വതന്ത്ര കർഷക സംഘടനയായ കിഫ. പരിസ്ഥിതിദിനമായ ജൂൺ 5ന് ലോകം മുഴുവൻ മരം നട്ട് പരിസ്ഥിതിയെ രക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന കപട പരിസ്ഥിതി വാദത്തിനും കപട പരിസ്ഥിതിവാദികൾക്കും എതിരെ യഥാർഥ പരിസ്ഥിതി സംരക്ഷകരായ കർഷകർ എടുക്കുന്ന
ഏഷ്യൻ റബറിലെ മാന്ദ്യം വിട്ടുമാറിയില്ല. പ്രമുഖ അവധിവ്യാപാര കേന്ദ്രമായ ജപ്പാൻ ഒസാക്കയിൽ റബർ ഒരു വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിക്കു ശേഷം ആദ്യമായി റബർ കിലോ 280 യെന്നായി താഴ്ന്നു. ഏതാനും മാസങ്ങളായി ചൈനീസ് വ്യവസായിക മേഖലയിൽനിന്നുള്ള കണക്കുകൾക്ക് തിളക്കം
കാർഷികവികസന കർഷകക്ഷേമ വകുപ്പ് 2025 മുതൽ 2029 വരെ ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന 'കേര' (കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി-വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിക്കായി റബർ ബോർഡുമായി ധാരണാപത്രം ഒപ്പുവച്ചു. കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ
ഏഷ്യൻ റബർ മാർക്കറ്റുകൾക്ക് കഴിഞ്ഞവാരത്തിലെ തകർച്ചയിൽനിന്നു തിരിച്ചു വരവിന് അവസരം ലഭിച്ചില്ല. റബറിന്റെ താഴ്ന്ന വില നിക്ഷേപകരെ ആകർഷിക്കുമെന്ന നിഗനത്തിലാണ് ഇടപാടുകൾ പുനരാരംഭിച്ചെതെങ്കിലും ചൈന, ജപ്പാൻ, സിംഗപ്പൂർ വിപണികൾ മ്ലാനതയിലായിരുന്നു. വ്യവസായിക മേഖലയിലെ മരവിപ്പ് മൂലം ചൈനീസ് ഡിമാൻഡ് മങ്ങിയത്
പ്രതിദിനം സ്വന്തം ഡെയറി ഫാമിൽ കറന്നെടുക്കുന്നത് 1400 ലീറ്റർ നറുംപാൽ, എന്നാൽ ക്ഷീരസംഘത്തിൽ അളക്കുന്നതും പ്രാദേശിക വിൽപ്പന നടത്തുന്നതും വെറും 100 ലീറ്റർ. ഫാമിൽ നിന്നുള്ള ബാക്കി 1300 ലീറ്റർ പാൽ എന്തുചെയ്യുന്നുവെന്ന കാര്യം വയനാട് മാനന്തവാടിക്കു സമീപം തവിഞ്ഞാൽ ഒഴക്കോടിയിലെ അയ്യാനിക്കാട്ട് ഫാം നടത്തുന്ന
? ഞാനും ഭാര്യയും ഭാര്യാപിതാവിന്റെ വീട്ടിൽ 2001ൽ വാടകയ്ക്ക് താമസം ആരംഭിച്ചു. ഭാര്യാപിതാവിന് എന്റെ ഭാര്യയെക്കൂടാതെ, രണ്ട് ആൺമക്കളുമുണ്ട്. അവർ വിദേശത്താണ്. ഞങ്ങൾ വാടകവീട് അന്വേഷിക്കുന്ന സമയത്ത്, വീട്ടില് താമസിച്ചോളാനും മാസം 2000 രൂപ വാടക തന്നാൽ മതി എന്നും ഭാര്യാപിതാവു പറഞ്ഞു. എന്നാൽ വാടക
ലോകമെമ്പാടുമുള്ള പാലുൽപാദനത്തെക്കുറിച്ചും പാൽ ഉൽപന്നങ്ങളുടെ ഗുണങ്ങളെക്കുറിച്ചുമുള്ള അവബോധം വർധിപ്പിക്കാനാണ് ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കുന്നത്. പാലിനെ ആഗോള ഭക്ഷണമായി അംഗീകരിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുക എന്നതും ഈ ദിനത്തിന്റെ ലക്ഷ്യമാണ്. എന്നാൽ, ജൂൺ ഒന്ന് കരിദിനമായി ആചരിക്കുമെന്ന്
ഏഷ്യൻ മാർക്കറ്റുകളിൽ റബറിനു വില തകർച്ച. മുൻനിര ഉൽപാദകരാജ്യങ്ങളിൽ ടാപ്പിങ് സീസണിന് തുടക്കം കുറിച്ചതും യുഎസ് താരീഫ് വിഷയത്തിലെ അനിശ്ചിതാവസ്ഥയും ഇറക്കുമതി രാജ്യങ്ങളെ വിപണിയിൽനിന്നും അകറ്റിയത് മുന്നേറ്റത്തെ കൂച്ച് വിലങ്ങിട്ടു. മാർക്കറ്റിലെ സ്ഥിതിഗതികൾ ഓരോ നിമിഷവും സസൂക്ഷ്മം നിരീക്ഷിച്ച ഫണ്ടുകൾ
വീട്ടമ്മമാരേ, സ്വന്തം കാലിൽ നിൽക്കാൻ മോഹമില്ലേ? ‘കൂൺ കൃഷി’ പഠിച്ചാലോ? വിവിധ സാഹചര്യങ്ങളാൽ കരിയറിൽനിന്നു ബ്രേക്ക് എടുക്കേണ്ടി വന്ന വീട്ടമ്മമാരോടാണ് ചോദ്യം – സ്വന്തം കാലിൽ നിൽക്കാൻ മോഹമില്ലേ? ഒഴിവുസമയങ്ങളിൽ എന്തെങ്കിലും ജോലി ചെയ്ത് പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ സൂപ്പർ ഫുഡായ ‘കൂൺ’ കൃഷിയിൽ ഒരുകൈ നോക്കിയാലോ?
ഏഷ്യൻ റബർ അവധിവിലകൾ നേരിയ പരിധിയിൽ ചാഞ്ചാടുന്നതു കണ്ട് ഇടപാടുകാർ ആദ്യ പകുതിയിൽ പുതിയ ബാധ്യതകളിൽനിന്നും അകന്നു. അതേസമയം രണ്ടാഴ്ചയിലേറെയായി ഒസാക്കയിൽ റബർ നിലനിർത്തിയ 317 യെന്നിലെ നിർണായക താങ്ങ് ഇന്നു നഷ്ടപ്പെട്ട് കിലോ 314 യെന്നിലേക്ക് ഇടിഞ്ഞു. ഒരു തിരിച്ചുവരവ് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനിടെ
കാലവർഷത്തിൻെറ വരവിനൊപ്പം റബർ വിലയിലെ ഉണർവ് ഉൽപാദകരുടെ ശ്രദ്ധ തോട്ടങ്ങളിലേയ്ക്ക് തിരിയാൻ അവസരം ഒരുക്കി. ചെറിയോരു ഇടവേളയ്ക്ക് ശേഷം നാലാം ഗ്രേഡ് റബർ കിലോഗ്രാമിന് 200 രൂപയിലെത്തി. മഴ ശക്തമായതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും വെട്ട് പുനരാരംഭിച്ചിട്ടില്ലെങ്കിലും അനുകൂല സാഹചര്യം ഒത്ത് വന്നാൽ മഴ മറകൾ ഒരുക്കാനുള്ള നീക്കം പല തോട്ടങ്ങളിലും പുരോഗമിക്കും.
താഴെ വീണ് ചീഞ്ഞളിഞ്ഞു പോകുമായിരുന്ന ഒരു ചക്കയിൽനിന്ന് 1000 രൂപ വരുമാനമുണ്ടാക്കാൻ സാധിക്കുമെന്ന് കണ്ണൂർ ആത്മ പ്രോജക്ട് ഡയറക്ടർ എ.സുരേന്ദ്രൻ പറഞ്ഞപ്പോൾ പരമ്പരാഗത കൃഷിക്കാർക്ക് അതൊരു പുതിയ അറിവായിരുന്നു. വിളകളുടെ മൂല്യവർധന സാധ്യതകൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷികവിളകളുടെ വില മറ്റുള്ളവർ നിശ്ചയിച്ച് കർഷകർ വിൽക്കുന്ന കാലം മാറിയെന്നും മൂല്യവർധിത ഉൽപന്നങ്ങളിലൂടെ കൃഷിക്കാരാണു തങ്ങളുടെ ഉൽപന്നങ്ങളുടെ വില നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കാലവർഷം ഒരു വിഭാഗം കർഷകരുടെ കണക്ക് കൂട്ടലുകൾ പാടെ തകിടം മറിച്ചു. പതിവിലും നേരത്തെ മഴ മേഘങ്ങൾ കേരളം കീഴടക്കിയതോടെ ഓണ വിൽപ്പന ലക്ഷ്യമാക്കി വിത്തിറക്കിയ ലക്ഷക്കണക്കിന് വരുന്ന ചെറുകിട കർഷകരുടെ സ്വപ്നങ്ങൾ മഴവെളള പാച്ചിലിൽ ഒഴുകി ഒലിച്ചു. വിത്ത് ഇറക്കി ഏതാനും ദിവസങ്ങൾക്ക് ശേഷം ലഭിക്കേണ്ട മഴ ഒരാഴ്ച്ച നേരത്തെ കടന്നു വന്നപ്പോൾ നട്ട വിവിധയിനം വിത്തുകൾ കുത്ത് ഒഴിക്കിൽ നഷ്ടപ്പെട്ടു.
വിനിമയ വിപണിയിൽ യൂറോയുടെ മുന്നേറ്റം ഡോളറിനെ സമ്മർദ്ദത്തിലാക്കിയതോടെ ജാപ്പനീസ് യെന്നിന്റെ മൂല്യം ഉയർന്നത് ഏഷ്യൻ റബർ മാർക്കറ്റുകളിൽ ഇടപാടുകളുടെ ആദ്യ പകുതിയിൽ തളർത്തി. ഒസാക്ക എക്സ്ചേഞ്ചിൽ റബർ ഓഗസ്റ്റ് അവധി ഒരവസരത്തിൽ മാന്ദ്യത്തിലേക്കു നീങ്ങിയെങ്കിലും നിർണ്ണായകമായ 317 യെന്നിലെ സപ്പോർട്ട്
കൊപ്രയാട്ട് വ്യവസായ രംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ ഇറക്കുമതി നയം പരിഷ്കരിക്കാൻ സമയം സംജാതമായി. വിദേശ കൊപ്ര ഇറക്കുമതി നിലവിൽ വെളിച്ചെണ്ണ കയറ്റുമതി നടത്തുന്ന ബഹുരാഷ്ട്ര കമ്പനികളിൽ മാത്രമായി ഒതുങ്ങുകയാണ്. കയറ്റുമതിക്ക് അനുപാതികമായി നികുതിരഹിതമായി അവർക്ക് വിദേശ ചരക്ക് യദേഷ്ടം ഇറക്കുമതി നടത്താം.
രാജ്യാന്തര റബർ അവധിവിലകൾ നേരിയ റേഞ്ചിൽ നീങ്ങി പുതിയ ദിശകണ്ടെത്താനുള്ള ശ്രമത്തിലാണ്. ഒസാക്ക എക്സ്ചേഞ്ചിൽ റബർ കിലോ 321 യെന്നിലാണ്. സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലും മ്ലാനത നിലനിന്നു. അതേസമയം കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റ് വില 197 രൂപയിൽനിന്ന് 200ലേക്ക് കയറിയെങ്കിലും തിരക്കിട്ട് പുതിയ
കുരുമുളക് കയറ്റുമതിയിൽ വിയറ്റ്നാം മികവ് നിലനിർത്തുകയാണ്. ജനുവരി‐മേയ് ആദ്യ പകുതിയിൽ അവർ ഏകദേശം 85,000 ടൺ കുരുമുളകാണ് ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തിയത്. ആദ്യ നാലു മാസങ്ങളിൽ മൊത്തം 74,250 ചരക്കിന്റെ ഷിപ്പ്മെന്റ്. അതേസമയം ആഭ്യന്തര ഉൽപാദനത്തിലെ ഇടിവുമൂലം അവർ ബ്രസീൽ,
Results 1-25 of 1897