Activate your premium subscription today
കൊല്ലം ∙ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ തീർഥാടന, വ്യാവസായിക, കാർഷിക പ്രാധാന്യം കണക്കിലെടുത്തു യാത്രക്കാർക്കു കൂടുതൽ സൗകര്യങ്ങളും ്രെയിനുകൾക്കു സ്റ്റോപ്പുകളും അനുവദിക്കണമെന്നും വികസന പദ്ധതികൾ അനുവദിക്കുന്ന കാര്യത്തിൽ പ്രത്യേക പരിഗണന നൽകണമെന്നും തിരുവനന്തപുരത്തു നടന്ന ദക്ഷിണ റെയിൽവേ ജനറൽ മാനേജർ
ബെംഗളൂരു ∙ ബെംഗളൂരു–മംഗളൂരു–കാർവാർ റൂട്ടുകളിലോടുന്ന 6 പകൽ ട്രെയിനുകൾ 31 മുതൽ നവംബർ 1 വരെ റദ്ദാക്കി ദക്ഷിണ പശ്ചിമ റെയിൽവേ. ചുരം പാതയായ സകലേഷ്പുര– സുബ്രഹ്മണ്യ റോഡിൽ മണ്ണിടിച്ചിൽ ഭീഷണിയും വൈദ്യുതീകരണ പ്രവൃത്തികളും നടക്കുന്നതിനാലാണ് 5 മാസത്തേക്ക് സർവീസ് റദ്ദാക്കിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ
കോട്ടയം∙ കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടം നിർമാണം പൂർത്തിയായി നവംബറിൽ ഔദ്യോഗിക ഉദ്ഘാടനം നടത്തുമെന്നു റെയിൽവേ. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് വിളിച്ചു ചേർത്ത തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ കെ.ഫ്രാൻസിസ് ജോർജ് എംപിക്കാണ് റെയിൽവേ ഈ ഉറപ്പ് നൽകിയത്.രണ്ടാം കവാടം താൽക്കാലികമായി
ഫറോക്ക്∙ സർ, ട്രെയിനിന്റെ കോച്ച് വന്നു നിൽക്കുന്നതെവിടെയാ.? ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണിത്. കാരണം എൻജിനിൽ നിന്ന് എത്രാമത്തെ കോച്ചാണെന്ന് അറിയിപ്പ് നൽകിയിരുന്ന ബോർഡുകൾ ഇപ്പോഴില്ല. യാത്രക്കാർക്ക് അവരവർ കയറേണ്ട ബോഗി പ്ലാറ്റ്ഫോമിൽ
പുനലൂർ ∙ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ.സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലം – ചെങ്കോട്ട പാതയിൽ പരിശോധന നടത്തി. തലസ്ഥാനത്ത് എംപിമാർ പങ്കെടുത്ത തിരുവനന്തപുരം ഡിവിഷൻതല യോഗത്തിനു ശേഷം കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷമാണു ചെങ്കോട്ട വരെ സ്പെഷൽ ട്രെയിനിനു പിന്നിൽ ഘടിപ്പിച്ച റിയർ വിൻഡോ
തിരുവനന്തപുരം∙ തിരുവനന്തപുരം– ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ശുപാർശ ചെയ്തതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ തിരുവനന്തപുരം ഡിവിഷനിലെ എംപിമാരുടെ യോഗത്തിൽ അറിയിച്ചു. നെടുമ്പാശേരി റെയിൽവേ സ്റ്റേഷൻ നിർമാണത്തിനു നടപടി സ്വീകരിക്കുമെന്നും എറണാകുളം മാർഷലിങ് യാഡിൽ റെയിൽവേ ടെർമിനൽ പരിഗണനയിലാണെന്നും അധികൃതർ
ബെംഗളൂരു∙ സംസ്ഥാനത്ത് പുതിയ 2 റെയിൽ പാതകളുടെ അന്തിമ സർവേയ്ക്ക് റെയിൽവേ ബോർഡിന്റെ അനുമതി. അൽമാട്ടി–യാദ്ഗീർ (162 കിലോമീറ്റർ), ഭദ്രാവതി–ചിക്കജാജൂർ (73 കിലോമീറ്റർ) പാതകൾക്കായാണ് സർവേ. രണ്ട് പാതകളുടെ സർവേക്ക് 5.87 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാദ്ഗീർ പാത ഹൈദരാബാദ്–മുംബൈ പാതയുമായാണ് ബന്ധിപ്പിക്കുന്നത്. ഭദ്രാവതിയിലെ വ്യവസായ മേഖലയിലേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ചിക്കജാജൂർ പാത
പാലക്കാട്∙ ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ പ്രവർത്തനം തുടങ്ങിയാൽ പാലക്കാട്– തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ പരിഗണിക്കുമെന്നു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വി.കെ.ശ്രീകണ്ഠൻ എംപിയെ അറിയിച്ചു. പിറ്റ് ലൈൻ നിർമാണം വൈകുന്നതിലുള്ള ശക്തമായ പ്രതിഷേധം എംപി യോഗത്തിൽ ഉന്നയിച്ചു. നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി. പദ്ധതി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇവിടെ നിന്ന് ആരംഭിക്കാനാകുമെന്നു ജനറൽ മാനേജർ പറഞ്ഞു. 26 കോച്ചുകളുടെ ലൈൻ ആണു നിർമിക്കുന്നത്.
പാലക്കാട് ∙ മംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ ‘വന്ദേഭാരത്’ സർവീസ് നിർദേശിക്കുമെന്നും മഡ്ഗാവ് – മംഗളൂരു ‘വന്ദേഭാരത്’ കോഴിക്കോട്ടേക്കു നീട്ടാൻ ശുപാർശ ചെയ്തുവെന്നും പാലക്കാട് ഡിവിഷൻ പരിധിയിലെ എംപിമാരുടെ യോഗത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് അറിയിച്ചു. മംഗളൂരു – രാമേശ്വരം ട്രെയിൻ അടുത്ത മാസം സർവീസ് ആരംഭിക്കും. രാമേശ്വരം എക്സ്പ്രസ്, മൂകാംബിക തീർഥാടകർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ ബൈന്തൂരിൽ നിന്നു സർവീസ് തുടങ്ങണമെന്ന് എംപിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ.രാഘവൻ, വി.കെ.ശ്രീകണ്ഠൻ, ഡോ.വി.ശിവദാസൻ, പി.ടി.ഉഷ എന്നിവർ ആവശ്യപ്പെട്ടു. ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്കു നീട്ടുന്നതു സജീവ പരിഗണനയിലുണ്ടെന്നു ജനറൽ മാനേജർ വി.കെ.ശ്രീകണ്ഠനെ അറിയിച്ചു.
തിരുവനന്തപുരം ∙ റെയിൽവേ വികസനം ചർച്ച ചെയ്യാൻ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ്ങും തിരുവനന്തപുരം ഡിവിഷനിലെ എംപിമാരും പങ്കെടുക്കുന്ന യോഗം ഇന്ന് 11 മണിക്ക് തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കും. വന്ദേഭാരതിലെ മോശം ഭക്ഷണം മുതൽ റെയിൽവേ നിർമാണ വിഭാഗത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കാത്തതു വരെ ചർച്ചയാകും. വന്ദേഭാരതിലെ കരാറുകാരായ ബൃന്ദാവൻ ഫുഡ് പ്രോഡക്ട്സിനെ വിലക്കു പട്ടികയിൽപ്പെടുത്തണമെന്ന് എംപിമാരായ കൊടിക്കുന്നിൽ സുരേഷും ഹൈബി ഈഡനും റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിട്ടുണ്ട്. വിഷയം ശക്തമായി ഇന്നത്തെ യോഗത്തിൽ ഉന്നയിക്കുമെന്നു കൊടിക്കുന്നിൽ പറഞ്ഞു.
Results 1-10 of 1397