Activate your premium subscription today
മതിലുകളില്ലാത്ത ഒരു വിദ്യാലയത്തിലേക്ക് അല്ല, മറിച്ച് മതിലുകൾ ഇല്ലാത്ത സൗഹൃദത്തിലേക്കാണ് ഓപ്പറേഷൻ@ കൂനിമുത്തിക്കുന്ന് എന്ന ചെറുനോവൽ നമ്മളെ കൊണ്ടുപോകുന്നത്. കട്ടി മീശ വിറപ്പിച്ചുകൊണ്ട് വരാന്തയിലൂടെ നടക്കുന്ന അധ്യാപകനും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് അടിയേറ്റു വാങ്ങിയ കുട്ടികളെയും കണ്ടുകൊണ്ടാണ് നാം
മലയാളി സാമൂഹിക ഘടനയിലെന്ന പോലെ ആൺ–പെൺ ബന്ധങ്ങളിലും നിലനിൽക്കുന്ന പുരുഷാധികാര പ്രവണതയ്ക്കെതിരെ പ്രതിരോധിച്ചതിന്റെ പേരിൽ സ്ത്രീത്വം കുറഞ്ഞവൾ എന്ന ആരോപണത്തിന് വിധേയമായിട്ടുണ്ട് ജെ.ദേവിക. അധികാരി ബുദ്ധിജീവിയുടെ ജ്ഞാനാധികാരം
ഇതുവരെ എഴുതിയ എല്ലാ കൃതികളിലും സ്വന്തം കയ്യൊപ്പ് ചാർത്തി, അഗാധമായ ചിന്തയുടെ വെളിച്ചം കാണിച്ച എം.പി. ലിപിൻ രാജിന്റെ പുതിയ കൃതിയാണ് ആന്റി കർമ. മികച്ചൊരു നോവലിന്റെ സ്ഫുരണം കാട്ടിയ മാർഗരീറ്റയ്ക്കു ശേഷമെത്തുന്ന കൃതി.
എഴുത്തുകാരി പ്രത്യക്ഷപ്പെടുന്ന ആ ഒറ്റ നിമിഷത്തിലാണ് കഥ വിശ്വസനീയമാകുന്നത്. അനുഭവ തീക്ഷ്ണമാകുന്നത് എന്ന് ക്ലീഷേ. കഥയെ വായനക്കാർ ഹൃദയത്തിലേക്കെടുക്കുന്നത്. അതു പിന്നെ ഹൃദയത്തിന്റെ ഭാഗമാണ്. അവയവം മുറിച്ചുമാറ്റും പോലെ വേർപെടുത്തും വരെ.
അമ്മയെന്നാണ് ഞാൻ മാധവിക്കുട്ടിയെ വിളിച്ചിരുന്നത്. ആന്റി എന്നും മറ്റും പലരും വിളിക്കുന്നത് ഇഷ്ടമല്ല എന്ന് പറഞ്ഞതായി ഞാൻ എവിടെയോ വായിച്ചിരുന്നു. "ജയസൂര്യയുടെ പ്രായം" എന്നാണ് അമ്മ എന്റെ പ്രായത്തെക്കുറിച്ച് പറഞ്ഞത്.
സരോജിനി അമ്മ ജീവിതത്തിന്റെ വഴികൾ നടന്നു തന്നെയാണ് കയറിയത്. ഓരോ ചുവടും മുന്നോട്ടുവച്ചത് ആത്മാർഥതയോടെ. നിരന്തരം അധ്വാനിക്കുന്നതിൽ ഒരിക്കൽപ്പോലും അലസത കാട്ടിയില്ല. സ്വന്തം ജോലികൾ മറ്റാരെയും ഏൽപിച്ചില്ല. വഴിയിലെ ഇരുട്ട് കണ്ട് അമിതമായി ഭയപ്പെട്ടില്ല.
പറഞ്ഞു തീരാത്ത എന്തെല്ലാമോ ഉണ്ടല്ലോ ഇതിൽ എന്ന തോന്നൽ ബാക്കി വെച്ചാണ് ഓരോ കവിതയും നാം വായിച്ചവസാനിപ്പിക്കുക. ഇനിയും ഒരുപാട് പറയാൻ, കവി വീണ്ടും അക്ഷരങ്ങളിലേക്ക് ഓടിയടുക്കട്ടെ. അതുവരെ നീറാനുള്ളത് ഈ പുസ്തകത്തിലുണ്ട്.
കേരളത്തിലെ മികച്ച കോളജ് മാഗസിനുള്ള മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാരത്തിന് ജൂൺ 15 വരെ എൻട്രികൾ സ്വീകരിക്കും. അരലക്ഷം രൂപയും ശിൽപവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ചീഫ് എഡിറ്റേഴ്സ് ട്രോഫി. മാഗസിന്റെ സ്റ്റുഡന്റ് എഡിറ്റർക്കാണ് സമ്മാനം ലഭിക്കുക. കോളജിന് ട്രോഫി ലഭിക്കും. രണ്ടും മൂന്നും
രണ്ടു ഹൃദയങ്ങൾ പരസ്പരം കണ്ടെത്തുന്ന പ്രണയ സമുദ്രത്തിന്റെ ആഴത്തിലും ലോകത്തിനു വേണ്ടിയുള്ള പ്രാർഥനയുടെ പവിഴപ്പുറ്റ് കണ്ടെത്തുക അനായാസമല്ല. ഓർക്കാൻ, ജീവിക്കാൻ, മരിക്കാനും പ്രണയത്തിന്റെ വാടാത്ത വസന്തമണ്ടെങ്കിലും കരിഞ്ഞ പൂക്കളെ പരിഗണിക്കാൻ മനുഷ്യത്വം വേണം. നഗരമേലാപ്പിൽ സുരക്ഷിതയായിരിക്കുമ്പോഴും നാട്ടിലെ
ആഴക്കടലിലെ ഇരുട്ട്. അതിനു മീതേ തിരമാല. അതിനു മീതെ വീണ്ടും തിരമാല. അതിനു മീതേ കാർമേഘം. അങ്ങനെ, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ.. സ്വന്തം കൈ പുറത്തേയ്ക്കു നീട്ടിയാൽ അതു പോലും കാണാനാവാത്ത കൂരിരുട്ട്. അല്ലാഹു വെളിച്ചം നൽകാത്തവർക്ക് പിന്നെ വെളിച്ചമേയില്ല! ഒരു നാടു മുഴുവൻ സ്നേഹിച്ച, ആദരിച്ച
Results 1-10 of 419